Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലക്രമീകരണ ബോര്‍ഡ് യോഗം പ്രഹസനമെന്ന്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 12:46 pm IST
in Palakkad

റ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം 26 നു സുല്‍ത്താന്‍പേട്ട കെഎസ്ഇബി ഐബിയില്‍ നടക്കും. നടപ്പുജലവര്‍ഷത്തില്‍ ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന കേരളമാണ് യോഗം വിളിച്ചതെങ്കിലും തമിഴ്‌നാടിന്റെ സൗകര്യംകൂടി കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ജൂണ്‍ മാസമാണ് ജലവര്‍ഷത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. ഒരു വര്‍ഷം ഇടവിട്ട് യോഗം വിളിക്കേണ്ട ചുമതല കേരളത്തിനും തമിഴ്‌നാടിനും മാറിമാറി വരും. ഇത്തവണ കേരളത്തിനാണ് അദ്ധ്യക്ഷസ്ഥാനം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അവസാന യോഗം നടന്നത്. യോഗം നടക്കുവാന്‍ 10 മാസം വൈകിയതുമൂലം കേരളത്തിന് നഷ്ടമായത് ലക്ഷക്കണക്കിന് ഘനയടിവെള്ളമാണ്. വെള്ളംലഭിക്കാത്തതു മൂലം ഏക്കറുകണക്കിന് കൃഷിയാണ് കിഴക്കന്‍ മേഖലയില്‍ നശിച്ചത്.

കൃത്യതയില്ലാത്ത ജലവിതരണംമൂലം കേരളത്തിന് അവകാശപ്പെട്ട ജലം ലഭിച്ചില്ലെന്നു മാത്രമല്ല കുറവുണ്ടായി. കരാറുപ്രകാരം ജലവിതരണ അളവും തിയ്യതിയും കൃത്യമായി സൂചിപ്പിച്ചുണ്ടെങ്കിലും ഇതുവരെയായും നടപ്പായിട്ടില്ല. ഓരോ വര്‍ഷവും ഇരുസംസ്ഥാനങ്ങള്‍ക്കും എത്ര ക്യുബിക് ജലം എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കുന്ന യോഗമാണ് മാസങ്ങള്‍ വൈകിയിരിക്കുന്നത്.

എന്നാല്‍ കേരളത്തിന് അധികജലം ആവശ്യപ്പെടാനോ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുവാനോ യോഗത്തില്‍ സാധ്യമല്ല. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ ജലം വിതരണം എങ്ങിനെ നടത്താം എന്നതാണ് യോഗത്തിലെ അജണ്ട.

തമിഴ്‌നാട് കരാറുലംഘനം നടത്തിയിട്ടും ഇതുസംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കാത്ത ഉദ്യോഗസ്ഥരാണ് തലപ്പത്ത് എന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണത്തില്‍ കുറവ് വന്നിട്ടില്ലെന്നു മാത്രമല്ല 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടിഎംസിവെള്ളമാണ് അനുവദിച്ചത്.

എന്നാല്‍ തമിഴ്‌നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പറമ്പികുളത്തു നിന്ന് തമിഴ്‌നാടിന് 16.5 ടിഎംസിവെള്ളമാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിന് അവകാശപ്പെട്ട വെള്ളമെടുത്തുകഴിഞ്ഞാല്‍ ബാക്കിയുള്ളത് തമിഴ്‌നാടിനാണെന്ന തെറ്റായ വാദമാണ് ഉദ്യോഗസ്ഥരും മുറുകെപ്പിടിക്കുന്നത്.

ശരാശരി ഒരുവര്‍ഷം 33 ടിഎംസി ജലമാണ് പറമ്പിക്കുളത്തെ ഡാമുകളില്‍ നിന്നും ലഭിക്കുന്നുത്. കേരളത്തില്‍ നിന്ന് ജലവിഭവ വകുപ്പ്, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍മാര്‍, പറമ്പിക്കുളം ആളിയാര്‍ പദ്ധതി ജോയിന്റ് ഡയറക്ടര്‍, തമിഴ്‌നാട്ടില്‍ നിന്ന് വൈദ്യുതി, ജലസേചന ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക.

27 മുതലുള്ള ജലവിതരണം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ബോര്‍ഡ് യോഗമാണ്. ഇതിനു മുന്നോടിയായി ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാം വിള കൃഷി സംബന്ധമായ മുഴുവന്‍ വിവരങ്ങളും ജലവിഭവ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. യോഗത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.