Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:29 pm IST
in Idukki

തൊടുപുഴ: കഥളിക്കാട് വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് പിടികൂടി. രണ്ട് ഉടുമ്പ്, ഒന്ന് വീതം പെരുമ്പാമ്പ്, ആമ എന്നിവയെയാണ് അനധികൃതമായി വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വീട്ടുടമ കദളിക്കാട് മയിലാടൂര്‍ ഡോ. കുര്യന്‍ (71) നെ തൊടുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. തൊടുപുഴ റേഞ്ച് ഓഫീസര്‍ കെ എന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടിച്ചത്.

12 ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഫാമുകളും ആറിലധികം കുളങ്ങളുമുണ്ട്. വലിയ വീടിന്റെ പിന്നിലായി പ്രത്യേകം നിര്‍മ്മിച്ച കൂടുകളിലാണ് മൃഗങ്ങളെ വളര്‍ത്തിയിരുന്നത്. എല്ലാ വശങ്ങളില്‍ നിന്നും ഗ്രില്ല് ഉപയോഗിച്ച് പൂട്ടും നിര്‍മ്മിച്ചിരുന്നു. വലിയ വീട് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ചതാണ്. നിരവധി സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യപരിശോധനയില്‍ മൃഗങ്ങളെ കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ് കട്ടയുടെ ഇടയില്‍ നിന്നും ഉടുമ്പിനെ കണ്ടെത്തുന്നത്. കുതിര, ആട്, പശു, വിവിധതരം കോഴി എന്നിവയെയും വിവിധ ഇടങ്ങളിലായി വളര്‍ത്തുന്ന ഇവിടെ 4 ജോലിക്കാരുമുണ്ട്. പുറത്ത് നിന്ന് ആരും കടക്കാതിരിക്കാന്‍ 5ലധികം നായ്‌ക്കളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.

വീട്ടുടമയുമായി തെറ്റിപ്പിരിഞ്ഞ ഇവിടുത്തെ തന്നെ ജോലിക്കാരന്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്യമൃഗങ്ങളെ പിടികൂടിയത്.

കാളിയാര്‍ മണിയംപ്രായില്‍ തോമസ് സെബാസ്റ്റിനാണ് പരാതിക്കാരന്‍. തന്റെ പശു, കോഴി, ആട് എന്നിവയും വണ്ടിയും കുര്യന്‍ വീട്ടില്‍ പിടിച്ച് വച്ചിരിക്കുന്നതായി കക

ാട്ടി ഇയാള്‍ വാഴക്കുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിക്കെതിരെ വേട്ടയാടല്‍, അന്യായമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങളെ തടങ്കലില്‍ വയ്‌ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 4 മണിക്കൂറിലധികം നേരം ചോദ്യചെയ്ത ശേഷമാണ് പ്രതിയെ വീടിന് പുറത്തെത്തിക്കുന്നത്.

തൊടുപുഴ എക്‌സൈസിലെ ഡെപ്യൂട്ടി റേഞ്ചര്‍മാരായ വിഎസ് അബ്ദുള്‍ നാസര്‍, ജയചന്ദ്രബോസ് ഉദ്യോഗസ്ഥരായ ബിജു എസ് മണ്ണൂര്‍, ഇര്‍ഷാദ്, ടോമിന്‍ ജെ., അനീഷ്, മുജീബ്, ഷിബു, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷം ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസിനെക്കുറിച്ച് പഠിച്ച ശേഷം ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് കോടതിയ്‌ക്ക് കൈമാറുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.

അതേ സമയം തനിക്കെതിരെ പരാധി നല്‍കിയ ആള്‍ തന്നെ കുടുക്കുവാനായി ഇവിടെ മൃഗങ്ങളെ കൊണ്ടുവന്നിട്ടതാണെന്ന വിശദീകരണമാണ് വീട്ടുടമ നല്‍കുന്നത്. എന്നാല്‍ ഇത് വനംവകുപ്പ് മുഖവുരക്കെടുത്തിട്ടില്ല. പിടികൂടിയ മൃഗങ്ങളെയും കോടതിയില്‍ ഹാജരാക്കും. ഇതിനിടയില്‍ ഇന്നലെ രാത്രി 7.30യോടെ ക്ഷീണം അനുഭവപ്പെട്ട പ്രതി കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

India

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.