Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലത്തോട്ട മേഖല സ്തംഭനാവസ്ഥയില്‍; തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:52 pm IST
in Idukki

കുമളി : ഏലത്തോട്ടം മേഖലയില്‍ തൊഴില്‍ ഇല്ലാതായതോടെ  ഈ രംഗത്ത് പണിയെടുക്കുന്ന ആയിരകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത  വിധം തങ്ങളെ ദാരിദ്ര്യത്തിലാക്കിയതായി തൊഴിലാളികള്‍ പറയുന്നു. കുടുംബത്തിലെ പുരുഷനും സ്ത്രീയും ഏലം തോട്ട മേഖലയില്‍ ജോലിചെയ്യുന്ന വീടുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ  വിദ്യാഭ്യാസ ആവശ്യത്തിന് പണം പലിശക്ക് വാങ്ങേണ്ടിവന്ന ദുരിതാവസ്ഥയിലാണ് തങ്ങളെന്ന് സ്ത്രീ തൊഴിലാളികള്‍  കണ്ണീരോടെ പറയുന്നു. ഈ അവസ്ഥയില്‍ പോലും തങ്ങളുടെ ജീവിത സാഹചര്യമെന്താണെന്ന് യൂണിയന്‍  നേതാക്കള്‍ അന്വേഷിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു .തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക്

പല രീതിയില്‍  വര്‍ഷങ്ങളായി  കയ്യടക്കിയിരുന്നവര്‍ ദാരിദ്ര്യത്തില്‍ തങ്ങളെ കയ്യൊഴിഞ്ഞതായി  അവര്‍ പറയുന്നു. നാലുമാസക്കാലം നീണ്ടു നിന്ന  വരള്‍ച്ചയ്‌ക്ക് ശേഷം ജൂണ്‍ മാസം മുതല്‍ ലഭിക്കേണ്ട കാല  വര്‍ഷം ഗണ്യമായി കുറഞ്ഞതോടെ  ഏലം കൃഷി   നാശത്തിലായി. ചെറുകിട കര്‍ഷകര്‍ക്ക് പോലും ഈ സീസണില്‍ കാര്യമായ വരുമാനം  ലഭിക്കാത്ത സാഹചര്യമാണ്  ഇപ്പോള്‍   നില നില്‍ക്കുന്നത്. വരുമാനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കൃഷി നിലനിര്‍ത്താന്‍ ആവശ്യമായ പണികള്‍ മാത്രമാണ് ഇപ്പോള്‍ തോട്ടങ്ങളില്‍ നടക്കുന്നത്. ഏലം വിളവെടുപ്പ്  കാര്യമായ രീതിയില്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം  ഉണ്ടാകുമെന്നാണ് ഉടമകള്‍ പറയുന്നത്.സാധാരണ  മെയ് മാസം അവസാനിക്കുന്നതോടെ ഏലം തോട്ടങ്ങളില്‍ കാര്‍ഷിക ജോലികള്‍ ആരംഭിക്കുക പതിവാണ്. അതോടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ധാരാളം ജോലി  ലഭിക്കുമായിരുന്നു. നാട്ടുകാരായ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ആയിരകണക്കിന് തൊഴിലാളികളാണ് ദിവസവും സ്ത്രീ പുരുഷ ഭേദമെന്യേ ജില്ലയില്‍ എത്തിയിരുന്നത്. മൂവായിരത്തോളം ചെറുവാഹനങ്ങള്‍ അതിര്‍ത്തി കടന്നു ദിവസവും തൊഴിലാളികളുമായി ജില്ലയില്‍ എത്തിയിരുന്നു. ഇത് കൂടാതെയാണ് ബംഗാള്‍, ആസാം, ഒറീസ  തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകള്‍ ഇവിടെ താമസിച്ചു  ജോലി ചെയ്യുന്നത്. ഇക്കൂട്ടരുടെ കടന്നു വരവും നാട്ടുകാരുടെ തൊഴില്‍  നഷ്ടപ്പെടുത്താന്‍ കാരണമായി.

വന്‍കിട തോട്ടങ്ങളുടെ ലയങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് ജോലി നല്‍കാന്‍  വേണ്ടി നാട്ടുകാരെ ബോധപൂര്‍വം ഒഴിവാക്കുന്ന തോട്ടം ഉടമകളും  കുറവല്ല. ഏലം തോട്ട തൊഴിലാളികളുടെ പട്ടിണി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കാതെ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് സൗജന്യ റേഷന്‍  ഉള്‍പ്പെടെ അനുവദിക്കണമെന്നാണ് തൊഴിലാളികള്‍ അവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.