Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത​പ​സ്സി​ന്റെ​ മാ​ഹാ​ത്മ്യം​ എ​ത്ര​വ​ലു​ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:42 pm IST
in Samskriti

നാരായണമുനി വിചാരിച്ചു. ‘തപോവിഘ്‌നത്തിനായി ഇന്ദ്രന്‍ പറഞ്ഞയച്ച ഇവര്‍ എത്ര നിസ്സാരര്‍! ഇവരേക്കാള്‍ സുന്ദരികളെ സൃഷ്ടിക്കാന്‍ എനിക്കാകുമല്ലോ!’ അദ്ദേഹം തന്റെ തുടയില്‍ ഒന്നാഞ്ഞടിച്ചു. ഉടനെയതാ ഒരപൂര്‍വ്വസുന്ദരി പ്രത്യക്ഷയായി. വന്നണഞ്ഞ സ്വര്‍ഗ്ഗനാരികളെക്കാള്‍ അതി സുന്ദരിയായ അവളെക്കണ്ട് എല്ലാവരും വിസ്മയിച്ചു.

മുനിയുടെ തുടയില്‍ നിന്നും ഉണ്ടായതിനാല്‍ ഉര്‍വശി എന്നവള്‍ക്ക് പേരുമുണ്ടായി. അവിടെ സന്നിഹിതരായ ദേവാംഗനമാര്‍ക്ക് തോഴിമാരായി അത്രതന്നെ നാരീമണികളെയും നാരായണമുനി സൃഷ്ടിച്ചു. അവരെല്ലാം മുനിമാരെ തൊഴുതുവണങ്ങി നിന്നു. തപസ്സിന്റെ മാഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിയ അവര്‍ ഇങ്ങിനെ പറഞ്ഞു: മാമുനിശ്രേഷ്ഠരായ നിങ്ങളെ സ്തുതിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. പൊതുവേ പറഞ്ഞാല്‍ ഞങ്ങള്‍ തൂകുന്ന കാമശരത്തിന്റെ വിഷം ബാധിക്കാത്തതായി ആരും തന്നെയില്ല.

എന്നാല്‍ നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായി അതിജീവിക്കാനായി! നിങ്ങളുടെ മനോധൈര്യത്തെ മനസ്സിലാക്കാത്ത ഞങ്ങള്‍ മൂഢര്‍ തന്നെ. ഇന്ദ്രിയ സംയമനം നേടിയ, ദമശമാദികള്‍ സ്വായത്തമായ നിങ്ങളെ മയക്കാന്‍ ഇന്ദ്രന്‍ അയച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അവിടുത്തെ ക്ഷമാശക്തി അപാരം തന്നെ. അല്ലെങ്കില്‍ ഞങ്ങളെ ശപിച്ചു ഭസ്മമാക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നുവല്ലോ! അവിടുത്തെ ദര്‍ശനം തന്നെ ഞങ്ങള്‍ അനുഗ്രഹമായി കണക്കാക്കുന്നു. മഹാനുഭാവന്മാര്‍ കേവലം തുച്ഛമായ കാര്യത്തിനായി മറ്റുള്ളവരെ ശപിച്ച് തങ്ങളുടെ തപോബലം നശിപ്പിക്കുകയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

വ്യാസന്‍ തുടര്‍ന്നു. ബ്രഹ്മസംഭവരും മുനിശ്രേഷ്ഠന്മാരുമായ നരനാരായണന്മാര്‍ അവരെ അനുഗ്രഹിച്ചു. ‘വരം എന്തുവേണമെങ്കിലും ചോദിക്കാം. ഉര്‍വശിയെ സ്വര്‍ഗ്ഗത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയ്‌ക്കൊള്ളുക.

ഇന്ദ്രന് ഞങ്ങളുടെ വക സമ്മാനമായിരിക്കട്ടെ അവള്‍. ദേവന്മാര്‍ക്ക് സ്വസ്തി ഭവിക്കട്ടെ. ഇനി ആരുടെയും തപസ്സുമുടക്കാന്‍ തുനിഞ്ഞിറങ്ങരുത്.’

അപ്പോള്‍ ദേവിമാര്‍ പറഞ്ഞു: മുനി ശ്രേഷ്ഠ, മഹാഭാഗ, നാരായണ, ഭക്തിയോടെ അങ്ങയെ സേവിക്കാന്‍ വന്ന ഞങ്ങള്‍ ഇനി എങ്ങോട്ട് പോകാന്‍? അഭീഷ്ടവരമായി ഞങ്ങള്‍ക്ക് വേണ്ടത് അവിടത്തെ പരിചരിക്കാനുള്ള യോഗമാണ്. ഞങ്ങളെ സ്വീകരിച്ചാലും. ഉര്‍വ്വശിയടക്കമുള്ള പതിനാറായിരത്തി അമ്പതു ദേവാംഗനകളും സ്വര്‍ഗ്ഗത്തിലേയ്‌ക്ക് മടങ്ങിക്കൊള്ളട്ടെ. ഞങ്ങള്‍ നിങ്ങളെ വരിച്ച് ഇവിടെത്തന്നെ കഴിയാം.

ഞങ്ങളുടെ ആഗ്രഹം നിഷേധിക്കരുതേ. കാമാര്‍ത്ഥികളായ നാരികളെ നിരാശപ്പെടുത്തരുത് എന്നുണ്ടല്ലോ! ഞങ്ങള്‍ ഇവിടെയെത്തിയത് ഭാഗ്യം കൊണ്ടാണ്. ഞങ്ങളെ ഉപേക്ഷിക്കരുതേ! ഇത് കേട്ട് മുനിമാര്‍ പറഞ്ഞു: ഞങ്ങള്‍ ആയിരം കൊല്ലം തപസ്സുചെയ്തു നേടിയ ഇന്ദ്രിയ സംയമത്വം ഇല്ലാതാക്കാനാണ് നിങ്ങള്‍ അവശ്യപ്പെടുന്നത്. മൃഗസമാനരായി ബുദ്ധിയുള്ളവര്‍ ജീവിക്കണമെന്നോ? അങ്ങിനെയുള്ള സുഖാസക്തി ഞങ്ങള്‍ക്ക് ഇല്ല താനും. അപ്പോള്‍ ദേവാംഗനമാര്‍ പറഞ്ഞു: സ്പര്‍ശനസുഖം തന്നെയാണ് അഞ്ചു വിഷയങ്ങളില്‍ ഏറ്റവും ഉത്തമം. അതാസ്വദിച്ചുകൊണ്ട് ഈ ഗന്ധമാദനത്തില്‍ത്തന്നെ കഴിയുക. സ്വര്‍ഗ്ഗം ഇതിനേക്കാള്‍ ഒട്ടും മികച്ചതല്ല. ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.