Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്ര ചുറ്റുമതില്‍ നിര്‍മ്മാണം: തുലച്ചത് ലക്ഷങ്ങള്‍

Janmabhumi Online by Janmabhumi Online
Jul 3, 2016, 10:40 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ഷീനാ സതീഷ്

തിരുവനന്തപുരം: തമലത്തെ ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ദേവസ്വം ബോര്‍ഡും കരാറുകരും ഒത്തുകളിക്കുന്നതിലൂടെ നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കരമനയാറിനു സമീപം ത്രിവിക്രമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണമാണ് വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതിലൂടെ ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ചുറ്റു മതില്‍ ഇടിഞ്ഞുവീഴാറായപ്പോള്‍ 2010 ല്‍ 83 ലക്ഷം രൂപയ്‌ക്ക് കരാര്‍ നല്‍കി. എന്നാല്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ 25 ശതമാനം തുക വര്‍ദ്ധിപ്പിച്ച് ഒരു കോടിയില്‍പ്പരം രൂപയ്‌ക്ക് 2012 ല്‍ വീണ്ടും കരാര്‍ നല്‍കി. ആ സമയത്ത് ദേവസ്വം ബോര്‍ഡിന് വരച്ചുനല്‍കിയ സ്‌കെച്ചിന് മാറ്റം വരുത്തി. ഒരു സ്വകാര്യ വ്യക്തിയെക്കൊണ്ടാണ് സ്‌കെച്ച് മാറ്റി വരപ്പിച്ചത്. അതോടെ ടെന്‍ഡര്‍ തുക ഒരുകോടി 80 ലക്ഷം രൂപയായി വര്‍ദ്ധിച്ചു. ഈ ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് ഇത്രയും ഉയരം ആവശ്യമില്ലെന്ന് ക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നിരവധിതവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. തികച്ചും അശാസ്ത്രീയമായാണ് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ വീണ്ടും 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ കുടി ദേവസ്വംബോഡില്‍നിന്ന് അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍. പത്തുലക്ഷം രൂപയില്‍ കുറഞ്ഞ ടെന്‍ഡറുകള്‍ക്ക് ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കാം എന്ന പഴുതുപയോഗിച്ചാണ് പല ഘട്ടങ്ങളിലായി എസ്റ്റിമേറ്റ് എടുത്ത് അനുമതി വാങ്ങുന്നത്.

പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പ്രകൃതി രമണീയമായ കരമനയാറിന്റെ തീരത്ത് ഏകദേശം 50 അടിയോളം ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി

തമലത്തെ ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ
ചുറ്റുമതില്‍ നിര്‍മ്മാണം ഇഴഞ്ഞു നിങ്ങുന്നു

ചെയ്യുന്നത്. ചോളരാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതെന്നു പറയുന്ന ഈ ക്ഷേത്രത്തിന്റെ അടിത്തറ അഞ്ച്് അടിയോളം കട്ടിക്കരിങ്കല്ലുകൊണ്ടും ശ്രീകോവില്‍ ലാറ്ററൈറ്റ് കട്ടകള്‍കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണ കര്‍ക്കടക വാവിനു മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുക അനുവദിക്കാത്തതിനാലാണ് പണി തീര്‍ക്കാനാകാത്തതെന്ന് കരാറുകാരനും ഫണ്ടില്ലാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് ദേവസ്വംബോര്‍ഡും പറയുമ്പോള്‍ വലയുന്നത് ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനും ദര്‍ശനത്തിനുമായി എത്തുന്ന ആയിരക്കണക്കിന് ഭക്തരാണ്. ഇത്തവണ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് പണി പൂര്‍ത്തിയാകാത്തതിനാല്‍ ബലിതര്‍പ്പണം സാദ്ധ്യമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും. മഴ കനത്തത്തോടെ ചുറ്റു മതിലിന്റെ മറ്റ് ഭാഗങ്ങളും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ ചുറ്റുമതില്‍ പുതുക്കിപ്പണിയുന്നതിന്റെ പേരില്‍ 2010 മുതല്‍ ഇതുവരെ 5 എസ്റ്റിമേറ്റാണ് എടുത്തത്. 2010ല്‍ 85 ലക്ഷം രൂപയ്‌ക്ക് തീര്‍ക്കാവുന്ന പണി ഇന്ന് ഒരു കോടി 80 ലക്ഷം രൂപയില്‍ എത്തിനില്‍ക്കുന്നു. ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാക്കണമെങ്കില്‍ വീണ്ടും രണ്ട് ടെന്‍ഡര്‍ കൂടി വിളിക്കേണ്ടിവരുന്ന അവസ്ഥയിലാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)
World

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies