Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോവിലകത്തും കടവ് മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:21 pm IST
in Kottayam

 

വൈക്കം: ആശാസ്ത്രീയമായി കോവിലകത്തും കടവ് മാര്‍ക്കറ്റ് നവീകരിച്ചതിനാല്‍ സ്ഥലസൗകര്യം ഇല്ലാതെ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു. കേരളത്തിലെ പാരമ്പര്യ മാര്‍ക്കറ്റുകളില്‍ ഒന്നായ കോവിലകത്തും കടവ് മാര്‍ക്കറ്റിന് ആകെ സ്ഥലം എന്‍പത് സെന്റില്‍ താഴെ മാത്രമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദിവസവും നൂറ് കണക്കിന് മത്സ്യവണ്ടികള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. പരിമിതമായ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് അശാസ്ത്രീയമായി കെട്ടിടം പണിതതാണ് മാര്‍ക്കറ്റിന്റെ ദുരവസ്ഥക്ക് കാരണം. രാവിലെയും ഉച്ചക്കുമായി ആയിരത്തി അഞ്ഞുറില്‍ അധികം കച്ചവടക്കാരും അനുബന്ധതൊഴിലാളികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കായി പണിതിരിക്കുന്നത്് 20 ഇടുങ്ങിയ സ്റ്റാള്‍ മാത്രമാണ്. കാല്‍ഭാഗം പോലുമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ കഴിയില്ല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട്് മത്സ്യതൊഴിലാളികളുടെ ആഭിപ്രായം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണം. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായിട്ടും പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടികാട്ടി തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നെങ്കിലും രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ട നഗരസഭ എന്നും മാര്‍ക്കറ്റിനെ അവഗണിച്ച ചരിത്രം മാത്രമാണ് ഉള്ളത്. കേരളത്തിലെ എറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ .നഗരസഭക്ക് എറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഈ മാര്‍ക്കറ്റില്‍ നിന്നാണെന്നിരിക്കെ അധികൃതര്‍ ഈ മാര്‍ക്കറ്റിനോട്് കാണിക്കുന്നത് ഗുരുതരമായ അവഹേളനമാണ്.മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ പ്രൈവറ്റ് ബസ്റ്റാന്റ് മാര്‍ക്ക് റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. പൊട്ടി പെളിഞ്ഞു കുണ്ടും കുഴിയുമായിരിക്കുന്ന നിലയിലാണ് ഇപ്പോള്‍ ഈ റോഡ്.മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ എത്തുന്ന കൊച്ചുകവല റോഡില്‍ സൂചന ബോര്‍ഡ് വെയ്‌ക്കാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ക്കാണ് വഴിതെറ്റുന്നത്. കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജകരമായി നടപ്പാക്കുമ്പോഴും ഒരു പദ്ധതികള്‍ പോലും നടപ്പിലാക്കത്ത ഏക മാര്‍ക്കറ്റ് കോവിലകത്തും കടവ് മാര്‍ക്കറ്റ് മാത്രമാണ്. മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നവീകരിച്ചാല്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹരിക്കാം. മാര്‍ക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും മത്സ്യ തൊഴിലാളി വികസന സംഘടനകള്‍ നടത്തിയിട്ടില്ല.ആയിരക്കണക്കിന് കുടുംബത്തിന് ആശ്രയമായ മാര്‍ക്കറ്റിന്റെ വികസനത്തിന് അരയേക്കര്‍ കായല്‍ നികത്തണം എന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.