Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം നഗരം ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:17 pm IST
in Kottayam

വൈക്കം: നഗരസഭ വഴിവിളക്കുകള്‍ തെളിക്കുന്നതില്‍ കെടുകാര്യസ്ഥത കാണിക്കുന്നതിനാല്‍ നഗരപ്രദേശം ഇരുട്ടിന്‍ കീഴില്‍.

നഗരസഭ കാവാടം ഉള്‍പ്പെടെ പ്രധാനവഴികളില്‍ പോലും വെളിച്ചമില്ലാത്തെ അവസ്ഥയാണ്. പുതിയ കൗണ്‍സില്‍ വഴിവിളക്ക് തെളിക്കുന്നതിന് ഫണ്ട് ഒന്നും ചിലവഴിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി വാങ്ങിയ 43 സോളാര്‍ ലൈറ്റുകളും പ്രധാന റോഡില്‍ സ്ഥാപിച്ച 200 എല്‍ഇഡി ബല്‍ബുകളും രാത്രി തെളിയുന്നില്ല. പലതും കേടായ നിലയിലാണ്. ഈ ലൈയിറ്റുകള്‍ അനര്‍ട്ട് അണ് സ്ഥാപിച്ചത്.കെള്‍ട്രോണ്‍ കമ്പനിക്കാണ് റിപ്പറിങ്ങ് ചുമതല. വാരണ്ടിയും നിലവില്‍ ഉണ്ട്. എന്നാല്‍ ലൈറ്റുകള്‍ കേടായ വിവരം പോലും കെള്‍ട്രോണ്‍ കമ്പനിയെ അറിയിക്കാന്‍ നഗരസഭാ തയ്യാറാതെ കൊടുകാര്യസ്ഥത കാട്ടുന്നതാണ് നഗരം ഇരുട്ടിലാകാനുള്ള കാരണം. കച്ചേരികവലയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായി.

ഇതിന്റെ കറണ്ട് ചാര്‍ജ് വ്യാപാരികളും റിപ്പയര്‍ നഗരസഭയുമാണ് ചെയ്തിരുന്നത്. കറണ്ട് ചാര്‍ജ് അടക്കാന്‍ വ്യാപരികള്‍ തയ്യാറായിട്ടും റിപ്പയര്‍ ചെയ്യാന്‍ നഗരസഭ തയ്യാറാകാത്തതിനാല്‍ നഗരത്തിന്റെ ഹൃദയ ഭാഗം ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്. കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ. നഗരത്തില്‍ കറണ്ട് ചാര്‍ജിനത്തില്‍ 2 ലക്ഷത്തി അന്‍പതിനായിരം രൂപയോളം വരുന്നുണ്ട്.

ഒരു വര്‍ഷം 30 ലക്ഷം രൂപ അതിനായി നീക്കിവേക്കേണ്ടിവരുന്നുണ്ട്്. ഇത് മിതപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതി പ്രകാരം നഗരസഭ 2 ലക്ഷം രൂപയും,സര്‍ക്കാര്‍ 4ലക്ഷം രൂപയും ഉപയോഗിച്ച്് നഗരത്തിലെ എല്ലാ ട്രാന്‍ഫോര്‍മറുകളിലും സ്ട്രീറ്റ് മീറ്റര്‍ സ്ഥാപിച്ച് ഉപയോഗിക്കുന്ന കറണ്ടിന് മാത്രം ചാര്‍ജ്ജ് അടക്കുന്നത് കെഎസ്ഇബിയില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മീറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ഉപയോഗിക്കാത്തെ കറണ്ടിന് ചാര്‍ജ് നല്‍കി ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭ ഏറ്റു വാങ്ങുന്നത്്. ചുറ്റുമുള്ള പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കികഴിഞ്ഞിട്ടും നഗരസഭ അനങ്ങാപാറനയമാണ് സ്വീകരിച്ചിരിക്കുന്നത്.

കേടായ ലൈറ്റുകള്‍ മാറ്റി നല്‍കുവാന്‍ കമ്പനി തയ്യാറാകുമ്പോഴും ലൈറ്റുകള്‍ കേടായ വിവരംപോലും അറിയിക്കാന്‍ നഗരസഭ അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിക്ഷേധം വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.