Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അനാദായപട്ടികയില്‍പെട്ട സ്‌കൂളുകള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 08:45 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ അനാദായ പട്ടികയില്‍പെട്ട 50 ഓളം പ്രൈമറി സ്‌കൂളുകള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളായി മാറി. അനാദായകരമായ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ 2006 മുതല്‍ സര്‍ക്കാര്‍ പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം സ്‌കൂളുകളില്‍ ജോലിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ വിരമിക്കുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തപ്പോള്‍ പ്രഥമാധ്യാപകര്‍ മാത്രമായി ചുരുങ്ങി.

ഒരു ക്ലാസില്‍ 15 കുട്ടികളും നാല് ക്ലാസുകളിലായി 60 കുട്ടികളുമില്ലാത്ത സ്‌കൂളുകളെയാണ് അനാദായ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇത്തരം നൂറുകണക്കിനു വിദ്യാലയങ്ങളുണ്ട്. എല്‍പി, യുപി സ്‌കൂളുകളാണ് ഏറെയും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങള്‍ അദ്ധ്യാപകരുടെ കുറവുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരത്തിലും പിന്നോക്കം പോകുന്നു.

അനാദായ സ്‌കൂളുകളില്‍ നിയമനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2006 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ്. 1998 മുതല്‍ തന്നെ അനാദായ സ്‌കൂളുകളെ വേര്‍തിരിച്ചിരുന്നെങ്കിലും നിയമനം അംഗീകരിച്ചുവരികയായിരുന്നു. ഇത്തരം സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് അനുസരിച്ച് തസ്തിക അനുവദിച്ചു നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് നിയമനം തടഞ്ഞിരിക്കുകയാണ്. മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇടയ്‌ക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിര്‍ദേശിച്ചെങ്കിലും ഇതും അംഗീകരിക്കാതെ വന്നതോടെ ജോലിക്കു കയറിയവര്‍ പിന്‍വാങ്ങി. പ്രഥമാദ്ധ്യാപകര്‍ മാത്രമുള്ള സ്‌കൂളുകളില്‍ അധ്യയനം താളംതെറ്റുകയാണ്. നാല് ക്ലാസുകളുള്ള സ്‌കൂളില്‍ ക്ലാസ് നടത്തേണ്ടതും ഭരണനിര്‍വഹണം നടത്തേണ്ടതും ഉച്ചക്കഞ്ഞി തയാറാക്കേണ്ടതുമെല്ലാം പ്രഥമാദ്ധ്യാപകന്റെ ഉത്തരവാദിത്വത്തിലായി. ഇതോടൊപ്പമുള്ള കോണ്‍ഫറന്‍സുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയ്‌ക്കും ഓടിയെത്തണം. പലയിടത്തും പ്രഥമാധ്യാപകര്‍ സ്വന്തം നിലയില്‍ ശമ്പളം നല്‍കി സഹായികളെ വച്ചിരിക്കുകയാണ്. സ്‌കൂളുകളെ അടച്ചുപൂട്ടലില്‍ നിന്നൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനം സ്വന്തം നിലയില്‍ നടത്തിയിരിക്കുന്നത്. ചില സ്‌കൂളുകളില്‍ മാത്രം മാനേജ്‌മെന്റുകള്‍ ശമ്പളം നല്കി താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു ഡിവിഷന് ഒരു അധ്യാപകന്‍ വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം പാലിക്കാത്ത സ്‌കൂളുകളെയാണ് അനാദായമെന്നു മുദ്ര കുത്തിയത്. പ്രൈമറി സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് ഒഴിവാക്കി മൂന്നുവര്‍ഷം മുമ്പ് ഉത്തരവുണ്ടായതാണ്എന്നാല്‍ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട തസ്തികയില്‍ നിയമിച്ചവരെ ഇതേ സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.