Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന-വെനസ്വേല, മെക്‌സിക്കോ-ചിലി ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 09:55 pm IST
in Football

മസാചുസെറ്റ്‌സ്: കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന നാളെ കളത്തില്‍. എതിരാളികള്‍ വെനസ്വേല. നാളെ പുലര്‍ച്ചെ 4.30ന് കിക്കോഫ്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി മെക്‌സിക്കോയെ നേരിടും. നാളെ രാവിലെ 7.30ന് മത്സരം ആരംഭിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ചിലിക്കെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങിയില്ലെങ്കിലും പനാമക്കെതിരെയും ബൊളീവിയക്കെതിരെയും രണ്ടാം പകുതിയില്‍ മൈതാനത്തെത്തി.

പനാമക്കെതിരെ ഗംഭീര ഹാട്രിക്കും മെസ്സി കരസ്ഥമാക്കി. മെസ്സിയും ഡി മരിയയും ഹിഗ്വയിനും ഉള്‍പ്പെടുന്ന അര്‍ജന്റീനക്കു തന്നെ മത്സരത്തില്‍ മുന്‍തൂക്കം. മെസ്സിയുടെ അഭാവത്തിലും ചിലിക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം മെസ്സി കൂടി കളത്തിലെത്തുന്നതോടെ ഇരട്ടിയാകും.

കരുത്തുറ്റ മധ്യ-മുന്നേറ്റ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്. ഡി മരിയക്ക് പുറമെ ജാവിയര്‍ മഷ്‌റാനോ, എവര്‍ ബനേഗ, അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലൂക്കാസ് ബിഗ്ലിയ, എവര്‍ ബനേഗ, എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരയിലെ കരുത്തര്‍. സ്‌ട്രൈക്കര്‍മാരായി എസിക്വേല്‍ ലാവേസിയും ഹിഗ്വയിനും.

നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍ക്കോസ് റോജോ, റാമിറോ ഫ്യൂണ്‍ സ്‌മോറി, ഗബ്രിയേല്‍ മെര്‍ക്കാഡോ, ജോനാഥന്‍ മൈദാന, ഫഫാകുന്‍ഡോ റോന്‍കാഗ്ലിയ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലക്ക് മുന്നില്‍ സെര്‍ജിയോ റൊമേറോയും ഇറങ്ങുമ്പോള്‍ വെനസ്വേലന്‍ നിര ഏറെ വിയര്‍ക്കുമെന്ന് ഉറപ്പ്. കോപ്പഅമേരിക്കയുടെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ. മുന്‍പ് നാല് തവണയും വിജയം അര്‍ജന്റീനക്കൊപ്പം.

കണക്കുകളിലെ ആ മേല്‍ക്കോയ്‌മയും തങ്ങള്‍ക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് മെസ്സിയും കൂട്ടരും. 2011-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് വെനസ്വേല അര്‍ജന്റീനയെ അവസാനമായി തോല്‍പ്പിച്ചത്. അത്തരമൊരു അട്ടിമറിക്കാണ് അവര്‍ ഇത്തവണ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെനസ്വേല ക്വാര്‍ട്ടറിലേക്ക് വന്നത്. ഉറുഗ്വെയെയും ജമൈക്കയെയും പരാജയപ്പെടുത്തിയ അവര്‍ മെക്‌സിക്കോയുമായി സമനില പാലിക്കുകയും ചെയ്തു. പഴുതടച്ച പ്രതിരോധവും തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാട്ടവീര്യവുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ക്ക് തുണയായത്. സലോമന്‍ രണ്‍ഡന്‍, മാര്‍ട്ടിനസ്, മാനുവല്‍ വലേക്വസ് എന്നിവര്‍ പ്രധാനികള്‍.

നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വെല്ലുവിളിക്കാനിറങ്ങുന്നത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായ മെക്‌സിക്കോ. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ പരാജയപ്പെടുത്തി തുടങ്ങിയ മെക്‌സിക്കോ മികച്ച ഫോമിലാണ്. റാഫേല്‍ മാര്‍ക്വേസ്, ജാവിയര്‍ ഹെര്‍ണാണ്ടസ്, ഒറിബെ പെരാള്‍ട്ടെ, ഹെക്ടര്‍ ഹെരേര, ജീസസ് കൊറോണ എന്നിവരടങ്ങുന്ന താരനിര ഏറെ കരുത്തുകൂടിയവര്‍.

മറുവശത്ത് ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാമതായി ചിലി ക്വാര്‍ട്ടറിലെത്തിയത്. അലക്‌സി സാഞ്ചസ്, അര്‍ടൂറോ വിദാല്‍, എഡ്വേര്‍ഡോ വര്‍ഗാസ് തുടങ്ങിയവരടങ്ങുന്ന മധ്യ-മുന്നേറ്റനിരയാണ് ചിലിയുടെ കരുത്ത്. ഇരുടീമുകളും തമ്മില്‍ ഏഴാം തവണയാണ് കോപ്പയില്‍ ഏറ്റുമുട്ടത്. മുന്‍പ് ആറ് തവണ കളിച്ചപ്പോള്‍ മൂന്ന് തവണയും വിജയം മെക്‌സിക്കോക്കൊപ്പം. അതേസമയം ചിലി വിജയിച്ചത് ഒരിക്കല്‍ മാത്രവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.