Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സേവയുടെ സ്വന്തം ഇള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 06:32 pm IST
in Lifestyle

ഭാരതത്തിലെ വീട്ടമ്മമാര്‍ക്ക് വേണ്ടി ആദ്യം ഉയര്‍ന്ന ശബ്ദം ആരുടേതാണെന്ന് ചോദിച്ചാല്‍ തെല്ലും സംശയംകൂടാതെ പറയാം അത് ഇള ഭട്ടിന്റേതാണെന്ന്. കുടുംബം പോറ്റുന്നതിന് വേണ്ടി തൊഴില്‍ കരാറോ, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ ഒന്നും തന്നെയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് ഭാരതീയ വനിതകള്‍ക്കുവേണ്ടിയാണ് ഇള സംസാരിക്കുന്നത്.

ദരിദ്രരും അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുംവേണ്ടി ഒരു കൂട്ടായ ശബ്ദം ഉയരേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ ചിന്തിച്ചതിന്റെ ഫലമായി രൂപംകൊണ്ട സംഘടനയാണ് സെല്‍ഫ് എംപ്ലോയ്ഡ് അസോസിയേഷന്‍. സേവ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘടന രൂപം കൊണ്ടത് 1971 ലാണ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ 1933 ല്‍ ജനിച്ച ഇള ഭട്ടിന്റെ അച്ഛന്‍ സുമന്ത്രൈ ഭട്ട് അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. അമ്മ വനലീല വ്യാസ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ്. അച്ഛന്റേയും അമ്മയുടേയും വഴി പിന്തുടര്‍ന്ന ഇള അഭിഭാഷകവൃത്തിയിലും സമാജസേവനത്തിലും ഒരുപോലെ അറിയപ്പെടുന്നു.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ അനുപമ വ്യക്തിത്വമാണ് ഇളയുടേത്. ജീവിതത്തിലുടനീളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ഇള.

ഭാരതത്തില്‍ അതിരുവല്‍കരിക്കപ്പെട്ട സ്ത്രീകളുടെ ദാരിദ്രം നിറഞ്ഞ ജീവിതത്തെ കുറിച്ച് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ളതിനാല്‍ അതിനൊരു പരിഹാരം തേടുന്നതിനായാണ് ജീവിതത്തില്‍ ഉടനീളം അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

ഭാരതം സ്വാതന്ത്ര്യം നേടുന്നതിനുള്ള പോരാട്ടവഴിയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ കാണുന്നതിന് ഇളക്ക് കഴിഞ്ഞിരുന്നു.

കൂടാതെ ഗാന്ധിയന്‍ ആശയങ്ങളുടെ സ്വാധീനവും. തൊഴില്‍ നിയമസംരക്ഷണത്തിന്റെ പരിധിയിലില്ലാത്ത അനേകായിരം പേര്‍ സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക സേവനങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്നു. അവര്‍ അസംഘടിതരും പരിഹാരം തേടാന്‍ ശേഷിയില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ ദരിദ്രരായി തുടരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ഒരു സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇള ചിന്തിച്ചത്. അങ്ങനെയാണ് സേവ രൂപംകൊണ്ടത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നാണിത്. 1.2 ദശലക്ഷത്തോളം സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്.

ഇള ഭട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അര്‍ഹമായ ഒട്ടനവധി പുരസ്‌കാരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്. രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളായ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ കൂടാതെ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വരെ ലഭിച്ചിട്ടുണ്ട്. 1977 ല്‍ മാഗ്‌സസെ പുരസ്‌കാരത്തിനും 2011 ഇന്ദിരാഗാന്ധി പുരസ്‌കാരത്തിനും അര്‍ഹയായി.

തന്റെ ആരാധ്യവനിതകളില്‍ ഒരാളാണ് ഇള ഭട്ടെന്ന് ഹിലരി ക്ലിന്റണ്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

‘സേവ’ കോഓപ്പറേറ്റീവ് ബാങ്കിന്റെ സ്ഥാപകയും ഈ അഭിഭാഷകയാണ്. മനുഷ്യാവകാശ, സമാധാന പ്രചാരണത്തിനായി 2007ല്‍ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ‘എല്‍ഡേഴ്‌സ്’ എന്ന ലോക നേതാക്കളുടെ കൂട്ടായ്‌മയിലെ അംഗം കൂടിയാണിവര്‍. 1956 ല്‍ രമേശ് ഭട്ടിന്റെ ജീവിതസഖിയായി. അമിമയി, മിഹിര്‍ എന്നിവരാണ് മക്കള്‍. 83-ാം വയസ്സിലും തന്റെ കര്‍മരംഗത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടുകയാണ് ഇള ഭട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.