Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജശുപത്രി പരിസരം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:00 pm IST
in Kottayam

ടി.കെ. രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജാശുപത്രി പരിസരം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. മെഡിക്കല്‍ കോളേജാശുപത്രി പരിസരം ഒന്നാകെ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം ഇവിടെത്തുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മറ്റ് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതലാളുകള്‍ ദിവസേന വന്നുപോകുന്ന അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള ഓടയില്‍ മാലിന്യം നിറഞ്ഞ് മഴവെള്ളവുമായി കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകി പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്നു. മഴപെയ്യുമ്പോള്‍ ഈ ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകി അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണെത്തുന്നത്. രോഗികളുമായെത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നും ഇറങ്ങുന്ന ജനങ്ങള്‍ക്ക് മലിനജലത്തില്‍ ചവിട്ടി മാത്രമേ ആശുപത്രിക്കുള്ളില്‍ എത്താല്‍ സാധിക്കൂ. ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ അഭിമാനനേട്ടം കൈവരിച്ച ഭാരതത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. കാര്‍ഡിയോളജി വിഭാഗത്തിന്റെ മുന്‍വശത്തുനിന്നും 20 മീറ്റര്‍ പോലും അകലെയല്ലാതെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. ഇതില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധം രോഗികളുടെ കൂട്ടിരിപ്പുകാരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഇവിടെ മാലിന്യം കുന്നുകൂടുമ്പോള്‍ മുകളിലേക്ക് കുറെ മണ്ണിട്ട് മൂടുക എന്നതാണ് ഇപ്പോഴത്തെ മാലിന്യ സംസ്‌ക്കരണ രീതി. ഈ ഭാഗത്തുനിന്നും മണ്ണിലേക്ക് അരിച്ചിറങ്ങുന്ന മലിനജലം സമീപവാസികളുടെ കുടിവെള്ള സ്രോതസായ കിണറ്റിലേക്കാണ് ചെന്നെത്തുന്നത്. ഇവിടുത്തെ ജനങ്ങളില്‍ ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചത് സസമീപകാലത്താണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവര്‍ നിത്യദുരിതത്തിലും ഭയാശങ്കയിലുമാണ് കഴിയുന്നത്. അലക്കുവിഭാഗത്തിന്റെ പിന്‍ഭാഗത്ത് മാലിന്യങ്ങള്‍ നിറഞ്ഞതും തരംതിരിച്ചതുമായ പ്ലാസ്റ്റിക് ബാഗുകള്‍ മലപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഇവിടെ എന്തിന് കൂട്ടിയിട്ടിരിക്കുന്നുവെന്നോ എങ്ങോട്ടുകൊണ്ടുപോകുവാനെന്നോ ആര്‍ക്കും തന്നെ അറിയില്ല. നാളുകളായി ഈ മാലിന്യം ഇവിടെക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. അതുപൊലെതന്നെ ചെറുതും വലുതുമായ ഖര-ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ ആശുപത്രിയുടെ ചുറ്റും കാണാം. ഇത് യഥാസമയം നീക്കം ചെയ്യുന്നതിനോ സംസ്‌ക്കരിക്കുന്നതിനോ അധികാരികള്‍ ശ്രദ്ധച്ചാല്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് സാധിക്കും. മാലിന്യങ്ങള്‍ സംഭരിക്കുവാന്‍ ആശുപത്രിയുടെ അകത്തും പുറത്തും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അടപ്പുകളോടുകൂടിയ വലിയ പാത്രങ്ങള്‍ സ്ഥാപിക്കേണ്ടതും മാലിന്യങ്ങള്‍ വലിച്ചെറിയാതെ നിക്ഷേപിക്കുവാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതും അത്യാവശ്യമാണ്. ഈ മാലിന്യ പാത്രങ്ങള്‍ യന്ത്രവല്‍കൃത വാഹനങ്ങളുടെ സഹായത്തോടെ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും വേണം. പകരം വൃത്തിയാക്കി പാത്രങ്ങള്‍ യഥാസ്ഥാനത്ത് സ്ഥപിക്കുകയും വേണം. മുന്‍ കാലങ്ങളിലെപ്പോലെ ആശുപത്രിയുടെ വാര്‍ഡുകളിലെയും മറ്റും തറ അണുവിമുക്തലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ശുചിത്വമുള്ള പരിസരം ആരോഗ്യം സംരക്ഷിക്കും എന്നുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നൂറുകണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ മാതൃകയാക്കണം ഈ ആതുരസേവന കേന്ദ്രം. അതിനായി ഈ സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അധികാരികളും ജീവനക്കാരും ശ്രമിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.