Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മിറാണ്ടയും നശിക്കാത്ത പൂക്കളും അത്ഭുതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 07:55 am IST
in Lifestyle

ഒരു കൊച്ചു പെണ്‍കുട്ടി, അവള്‍ മരിച്ച് മണ്ണോടു മണ്ണടിഞ്ഞിട്ട് 145 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷെ ഇന്നും അവളുടെ കൈയില്‍ ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നത് ആശ്ചര്യമാകുന്നു.

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ അടക്കം ചെയ്ത ശവപ്പെട്ടി കണ്ടെടുത്തത്. എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട് നവീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു തൊഴിലാളികള്‍. അറ്റകുറ്റപണികളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുഴി കുഴിക്കുന്നതിനിടെ പണിയായുധം ലെഡിലും ചെമ്പിലും തീര്‍ത്ത ശവപ്പെട്ടിയില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് തൊഴിലാളികള്‍ ശവപ്പെട്ടി പുറത്തെടുത്തു. മൂന്ന് അടിയോളം നീളം വരുന്ന ശവപ്പെട്ടിക്ക് രണ്ട് ജനാലകളുണ്ട്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ജനാലകളിലൂടെ അവര്‍ക്ക് ആ കാഴ്‌ച്ച കാണാന്‍ സാധിച്ചത്.

ഇന്നും നശിക്കാത്ത പൂക്കള്‍

ഏകദേശം മൂന്ന് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ശവപ്പെട്ടിയില്‍ അടക്കം ചെയ്തിരിക്കുന്നത്. 145 വര്‍ഷം കഴിഞ്ഞിട്ടും അവളുടെ തലമുടിക്കും, നഖങ്ങള്‍ക്കുമൊന്നും ഒരു നാശവും ഉണ്ടായിട്ടില്ല. ഇതിലേറെ അവരെ അത്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നായിരുന്നു. ഇന്നും അവളുടെ ചെറു കൈകളിലായി ചേര്‍ത്തു വച്ചിരുന്ന ചുവന്ന റോസാപൂവുകള്‍ക്ക് ഒരു കേടുപാടമില്ല. കൂടാതെ അവളുടെ തലമുടിയില്‍ ഇഴച്ചേര്‍ത്തിരുന്നതും നെഞ്ചോടു ചേര്‍ത്തിരുന്നതുമായ ലാവന്‍ഡര്‍ പൂവുകള്‍ക്ക് ഒരു ഹാനിയും സംഭവിച്ചിട്ടില്ല. മാത്രമല്ല അവളുടെ മൃതദേഹത്തോടൊപ്പമുള്ള യൂക്കാലി ഇലകള്‍ക്കും ഹേതുവേതുമില്ലെന്നത് അത്ഭുതമുളവാക്കുന്നു.

മിറാണ്ടയെന്ന പേര്

എറിക്കാ കാര്‍ണറെന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പണ്ട് സിമത്തേരിയായിരുന്നത്രെ. ‘സിറ്റീസ് ഓള്‍ഡ് ഫെല്ലോസ്’ എന്നായിരുന്നു ഈ സിമത്തേരിയുടെ പേര്. 1890ല്‍ അടച്ചുപൂട്ടേണ്ടി വന്നതിന് 30 വര്‍ഷം മുമ്പുവരെ ഈ സിമത്തേരി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇവിടെ അടക്കം ചെയ്ത 30000 പേരില്‍ ഒരാളെന്നാണ് ഈ കുട്ടിയെ കരുതുന്നത്. 1930ല്‍ ഈ മൃതദേഹങ്ങളെല്ലാം കോള്‍മയെന്ന ശ്മശാനത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടിയുടെ മൃതദേഹം മാത്രം മാറ്റപ്പെടാത്തതാവാം കാര്‍ണറുടെ സ്ഥലത്ത് മൃതദേഹം കണ്ടെത്താന്‍ കാരണമായതെന്ന് വിലയിരുത്തുന്നു.

ശവപ്പെട്ടിയിലും കുട്ടിയുടെ മൃതദേഹത്തെ തിരിച്ചറിയാനുതകുന്ന യാതൊന്നും കണ്ടെത്താനായില്ല. അതിനാല്‍ അവളെ ഏവരും മിറാണ്ടയെന്ന്(സാങ്കല്‍പ്പിക നാമം) വിളിച്ചു.

എറിക്കാ കാര്‍ണര്‍

കുഴപ്പത്തിലായത് ഉടമസ്ഥ

മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുഴപ്പത്തിലായത് സ്ഥല ഉടമസ്ഥ എറിക്കാ കാര്‍ണറാണ്. മെഡിക്കല്‍ എക്‌സാമിനര്‍ നടത്തിയ പരിശോധനയില്‍ മിറാണ്ടയുടെ ഉത്തരവാദിത്തം കാര്‍ണറുടേതാണെന്ന് വിധിയെഴുതി. അതോടെ പൊലാപ്പിലാണ് കാര്‍ണര്‍. മിറാണ്ടയെ ഏറ്റെടുക്കാന്‍ നഗരത്തിലുള്ള ആരും തയ്യാറല്ലാത്ത സ്ഥിതിക്ക് അത് കാര്‍ണറുടെ ഉത്തരവാദിത്തില്‍ പെട്ടതാണെന്ന് എക്‌സാമിനര്‍ വ്യക്തമാക്കി. പുറത്തെടുത്ത മൃതദേഹം കുഴിച്ചിടണമെങ്കില്‍ കാര്‍ണര്‍ക്ക് ഇനി മിറാണ്ടയുടെ മരണ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിക്കേണ്ടി വരും. എന്നാല്‍ കുട്ടിയെ ഇപ്പോള്‍ തന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നതെന്ന് കാര്‍ണര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Varadyam

ചിത്രകലയിലെ പൂന്താനം

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.