Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൈപ്പൂയനിറവില്‍ പഴനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:00 pm IST
in Travel

 

മുരുകന്റെ ആറുപട വീടുകളിലൊന്നായ പഴനി തൈപ്പൂയോത്സവ നിറവില്‍. തിങ്കളാഴ്ച പെരിയനായകിയമ്മന്‍ ക്ഷേത്രത്തില്‍ കൊടിയേറിയ ഉത്സവം 27 വരെ നീളും. കേരളത്തില്‍ നിന്നു പതിനായിരക്കണക്കിന് ഭക്തര്‍ പഴനിയിലെത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ നാടു ഭരിച്ച ചേരമാന്‍ പെരുമാളാണു മലമുകളിലെ സുബ്രഹ്മണ്യ ക്ഷേത്രം പണിതതെന്നു പറയപ്പെടുന്നു.

ക്ഷേത്ര ഗര്‍ഭ ഗൃഹത്തിന്റെ വടക്കേ ചുമരിന്റെ പിന്നില്‍ അശ്വാരൂഢനായ രാജാവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും തിരുവാന്‍കൂടി ക്ഷേത്രത്തിലെയും സുബ്രഹ്മണ്യ പ്രതിഷ്ഠകള്‍ കേരളത്തിനഭിമുഖമായി പടിഞ്ഞാറന്‍ ദിശയിലാണു നിലകൊള്ളുന്നത്. ഇതിനാലാണ് കേരളത്തിനു മുരുകന്റെ കൃപാകടാക്ഷം നിര്‍ലോഭം ലഭിക്കുന്നെന്ന വിശ്വാസത്താലാണ് ഇവിടെ നിന്നും കൂടുതല്‍ ഭക്തരെത്തുന്നത്.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കുട്ടികളുടെ ചോറൂണും ക്ഷേത്രത്തില്‍ നടത്താറുണ്ട്. മാത്രമല്ല മൊട്ടയടിക്കുന്ന വഴിപാടും പ്രത്യേകതയാണ്. ഇതിനായി മാത്രം നൂറുകണക്കിന് ഭക്തര്‍ കേരളത്തില്‍ നിന്നെത്തുന്നു.

കുളന്തൈ വേലന്‍, ദേവസേനാപതി, സ്വാമിനാഥന്‍, പഴനിയാണ്ടവന്‍, വള്ളിദേവയാനിമാരുടെ ഭര്‍ത്താവ് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മുരുകന്‍ ആരാധിക്കപ്പെടുന്നുണ്ട്. ബോഗര്‍ എന്ന സിദ്ധന്‍ നവപാഷാണത്തില്‍ നിര്‍മിച്ച വിഗ്രഹമാണു ദണ്ഡായുധപാണി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന കവാടം മുരുകന് എതിരെയാണു നില്‍ക്കുന്നത്.

ക്ഷേത്രത്തിലെത്തുന്നവന്‍ ആദ്യം ദര്‍ശിക്കുക മുരുകനെയാണ്. മുരുകന്‍ സന്നിധിക്കു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തിലാണു തൈപ്പൂയ കൊടിയേറ്റം നടത്തുന്നത്. തങ്ങള്‍ക്കായി നടത്തുന്ന തൈപ്പൂയം ഇവിടെ മകനുവേണ്ടിയാകണമെന്നു ശിവപാര്‍വതിമാര്‍ കരുതിയിരിക്കാം.

അടിവാരത്തു നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ കിഴക്കു രഥ വീഥിയിലാണു പെരിയനായകിയമ്മന്‍ ക്ഷേത്രം. ഊര്‍ കോവില്‍, ടൗണ്‍ ടെമ്പിള്‍ എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഹിഡുംബന്‍ ദണ്ഡിന്റെ രണ്ടറ്റത്തായി ശിവഗിരിയും ശക്തിഗിരിയും ചുമന്നതിന്റെ പ്രതീകമായാണ് ഭക്തര്‍ കാവടികള്‍ ചുമന്നെത്തുന്നത്.

കേരളത്തിലെ എല്ലാജില്ലകളില്‍ നിന്നുമായി മൂന്നു ദിവസത്തെ വ്രതമെടുത്താണ് തൈപ്പൂയ ദര്‍ശനത്തിനായി ഭക്തര്‍ പഴനിയിലെത്തിച്ചേരുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ നടന്നാണ് ഇവിടേയ്‌ക്കെത്തുക. വീടുകളിലെ മുരുക പൂജയ്‌ക്ക് ശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഹര ഹരോ, ഹര ഹര പഴനിയാണ്ടവന്ക്ക് ഹര ഹരോ, ഹര ഹര എന്ന നാമവുമായാണ് ഇവര്‍ വ്രത ശുദ്ധിയോടെ പുറപ്പെടുക. വാദ്യമേളങ്ങളും അകമ്പടി സേവിക്കും. കേരളത്തിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ തൈപ്പൂയത്തോടനുബന്ധിച്ച് പൂജകള്‍ നടക്കാറുണ്ട്. കാവടിയാട്ടമാണ് പ്രധാനം. പ്രസാദമായി പഞ്ചാമൃതവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.