Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ നടപ്പാതയും സംരക്ഷണവേലിയും കാടുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 02:46 pm IST
in Kollam

ശാസ്താംകോട്ട: സ്‌കൂളില്‍ നിന്നും നേരേ റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ഒരുക്കിയ നടപ്പാതയും സംരക്ഷണവേലിയും കാടുപിടിച്ചു.

പോരുവഴി ചക്കുവള്ളി ദേവസ്വംബോര്‍ഡ് സെന്‍ട്രല്‍സ്‌കൂളിനോട് ചേര്‍ന്ന നടപ്പാതയും, സംരക്ഷണവേലിയുമാണ് കാടുപിടിച്ചിരിക്കുന്നത്. സ്‌കൂള്‍ വിടുന്നതോടെ ഗേറ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നേരേ റോഡിലേക്ക് ഇറങ്ങുകയാണ് പതിവ്. ഇതുമൂലം വാഹനങ്ങള്‍ വരുന്നത് കാണാനാകാതെ അപകടങ്ങള്‍ പെരുകുന്നതുമൂലമാണ് സ്‌കൂള്‍ മതിലിന് ചേര്‍ന്ന് റോഡിലെ നടപ്പാത ഇരുമ്പുക്കമ്പികൊണ്ട് വേലികെട്ടിതിരിച്ചത്. കുട്ടികള്‍ക്ക് വേലിയുടേയും മതിലിനിടയിലേയും നടപ്പാത വഴി റോഡിലേക്ക് പ്രവേശിക്കാവുന്നതിനല്‍ വാഹനങ്ങള്‍ വരുന്നതുകാണാനാകും വാഹനങ്ങള്‍ കടന്നുപോയശേഷം അപകടം കൂടാതെ റോഡ്മുറിച്ച് കടന്നുപോകുന്നതിന് സാധിക്കും.

എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി വേലിക്കും സ്‌കൂള്‍ മതിലിനിടയിലുള്ള നടപ്പാത കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇതുവഴി നടക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതുമൂലം സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ നേരേറോഡിലേക്ക് ഇറങ്ങുകയാണ്. റോഡിന്റെ ഇരുവശവും മുള്ളോടുകൂടിയ വള്ളിച്ചെടിപടര്‍ന്ന് കാടുമൂടിയതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് മാറുന്നതിനും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ കാടുമൂടിയ നടപ്പാതയിലും റോഡിലും ഇഴജന്തുക്കള്‍ ഉള്ളതും വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും ഭയാശങ്കരാക്കുന്നു.

ദേവസ്വംബോര്‍ഡാണ് റോഡ്‌സൈഡില്‍ നടപ്പാതയൊരുക്കി വേലി നിര്‍മ്മിച്ചിരിക്കുത്. റോഡിന്റെ വശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാസ്‌കൂളുകളുടേയും റോഡിലേക്ക് പ്രവേശിക്കുന്ന വശങ്ങളില്‍ ഇരുമ്പുപൈപ്പുകൊണ്ട് സംരക്ഷണവേലികെട്ടി നടപ്പാതയൊരുക്കണമെന്ന തീരുമാനപ്രകാരമാണ് സംരക്ഷണവേലി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എല്ലായിടത്തും നടപ്പാത കാടുമൂടുന്നതിനാല്‍ ഉപയോഗശൂന്യമായിരിക്കുകയാണ്.

റോഡിന്റെ വശങ്ങളിലെ ടാറിടാത്ത രണ്ടരയടിയോളമുള്ള ഭാഗങ്ങളാണ് വേലികെട്ടി നടപ്പാതയായി ഉപയോഗിക്കുന്നത്. കാടുമൂടിയതുമൂലം റോഡിലൂടെ വേണം നടക്കേണ്ടത്. നിരവധിതവണ നാട്ടുകാരും, രക്ഷിതാക്കളും നടപ്പാതക്കുള്ളിലെ കാട് വെട്ടിത്തെളിച്ച് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.കുട്ടികള്‍ക്കുള്ള നടപ്പാതയും

സംരക്ഷണവേലിയും കാടുപിടിച്ചുമോദിസര്‍ക്കാരിന്റെ സമ്മാനമായി കൊല്ലം ബൈപാസിന്റെ പണി പുരോഗമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.