Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃന്ദാവനലീല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 07:31 pm IST
in Samskriti

രാമാവതാരത്തില്‍ ഒന്നാമതായി നടന്നത് താടക എന്ന സ്ത്രീയെ വധിക്കലാണെങ്കില്‍, കൃഷ്ണാവതാരത്തില്‍ ഒന്നാമത്തെ ലീല പൂതന എന്ന സ്ത്രീയ്‌ക്ക് മരണത്തിലൂടെ മുക്തികൊടുക്കലാണ്. പൂതനയും കാമരൂപിണിയാണ്, കാമത്തിന്റെ സ്വരൂപമാണ്. അജ്ഞന്മാരെ, അറിവില്ലാത്തവരെ, കുട്ടികളെയാണ് സാധാരണ കാമം, ആഗ്രഹങ്ങള്‍, വല്ലാതെ കുഴയ്‌ക്കുക. അതാണ് കുട്ടികളെ കൊല്ലുന്നവളായി പൂതനയെ ചിത്രീകരിച്ചത്. ശ്രീകൃഷ്ണന്‍ കുട്ടിത്തം നടിച്ചതാണ്, അപ്പോഴും പൂര്‍ണജ്ഞാനിയാണ്.

അതാണ് കൃഷ്ണനെ കൊല്ലാം എന്ന പൂതനയുടെ പൂതി പൊട്ടിപ്പോയത്. വിവരമുള്ളവനെ കാമത്തിന് തുള്ളിക്കാന്‍ സാധിക്കില്ല. ഭഗവദ്ഭക്തന്റെ മുമ്പിലും കാമത്തിന്റെ കൈയൂക്ക് നടക്കില്ല എന്ന് മാര്‍ക്കണ്ഡേയചരിതത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഋഷിമാര്‍ വെറും സാധാരണ മനുഷ്യന്മാരെ ബാലന്മാരെന്ന് വിളിക്കുക. അവരും ഈശ്വരഭക്തിയിലൂടെ ശക്തി സമ്പാദിച്ച് കാമരൂപിണിയായ പൂതനയെ കൊന്ന് മോക്ഷപദവിയിലെത്തണം എന്നു പഠിയ്‌ക്കട്ടെ. ഇതാവാം പൂതനാമോക്ഷലീലയുടെ തത്ത്വം.

ശ്രീകൃഷ്ണന്റെ സന്തതസഹചാരികളാണ് പശുക്കളും ഗോപന്മാരും. രാധാകൃഷ്ണന്‍, ഗോപീകൃഷ്ണന്‍, യശോദാകൃഷ്ണന്‍ മുതലായവയിലെല്ലാം മേലെയാണ് ഋഷിമാര്‍ക്കുപോലും ഗോപാലകൃഷ്ണനിലുള്ള അഭിനിവേശം. അതീവനിന്ദ്യമെന്നു കരുതുന്ന, കന്നു മേയ്‌ക്കുന്ന ചെക്കന്റെ തൊഴിലാണ് ഭഗവാന്‍ ആദ്യം അഭിനയിക്കുന്നത്. പശുക്കളെ പുല്ലു തീറ്റുക, കുളിപ്പിക്കുക, ഗോപികളെ എല്ലാവിധപണികളിലും സഹായിക്കുക മുതലായ സേവന പ്രവര്‍ത്തനവും കൃഷ്ണന് തന്മയത്ത്വത്തോടെ ചെയ്തു. ഇവയുടെ പ്രവൃത്തികളില്‍ ഉച്ചനീചത്വകല്‍പ്പന അബദ്ധമാണ്; മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കുപോലും സേവനം ചെയ്യലാണ് മനുഷ്യന്റെ കര്‍ത്തവ്യം; ഇവയിലൂടെയാണ് നിഷ്‌കാമകര്‍മയോഗവും ഭക്തിയും ജ്ഞാനവും കൈവരുക; എന്നിവ ഭഗവാന്‍ സ്വയം പ്രവര്‍ത്തിച്ച് കാണിച്ചു തന്നിരിക്കയാണ്. അവ ആകുന്നത്ര ആചരണത്തില്‍ കൊണ്ടുവരലാണ് ഭഗവദ്ഭക്തി.

ഗോപികളുടെ ധനം-പാല്‍, വെണ്ണ, തൈര്, പശു, കലം, ചട്ടി മുതലായവയാണ്. അവയിലാണ് അവരുടെ മനസ്സ്. അവരാണ് അതിന്റെ ഉടമ എന്നും ധരിച്ചു. ഇവയാണ് ഭക്തിയ്‌ക്കും മോക്ഷത്തിനും തടസ്സമാവുന്നത്. ഈ കാണുന്ന പ്രപഞ്ചംപോലും നമ്മുടെ സ്വത്തല്ല, ഭഗവാന്റേതാണ്. നാം ജനിച്ചുവരുന്നതും മരിച്ചുപോകുന്നതും വെറും കൈയോടെയാണ് എന്നത് അനുഭവസത്യം കൂടിയാണ്. ഉടമാവകാശം, വിഷയചിന്ത എന്നിവ അകറ്റലാണ് ഭഗവാന്റെ വെണ്ണകക്കലും പാലുകുടിക്കലും കലം ഉടക്കലും പശുക്കുട്ടികളെ അഴിച്ചുവിടലും മറ്റുമുള്ള ബാലസഹജമായ കുറുമ്പ് കാട്ടുന്നതിന്റെ പിന്നിലുള്ളതെന്ന് മറന്നാല്‍ കാര്യം അപകടമാവും. ഇവ അനുകരിക്കാനുള്ളവയല്ല. അര്‍ത്ഥമറിഞ്ഞ് അറിവ് നേടാനുള്ളവയാണ്.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.