Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധ്വാചാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 09:00 pm IST
in Samskriti

ദ്വൈത മതസ്ഥാപകനായ മാധ്വാചാര്യര്‍ 1197 കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഗ്രാമത്തില്‍ ജനിച്ചു. ദേവവതി-മദ്ധ്യാഗേഹഭട്ടന്‍ ദമ്പതികളുടെ മകനായി പിറന്നു. നിരവധി പ്രാര്‍ത്ഥനയാലാണ് വാസുദേവന്‍ എന്ന ഉണ്ണിപിറന്നത്. കുടിപള്ളിക്കൂടത്തില്‍ വച്ചുതന്നെ അതിബുദ്ധി പ്രകടിപ്പിച്ചിരുന്നു. പിന്നീട് വേദേതിഹാസങ്ങള്‍ സ്വപ്രയത്‌നത്താല്‍ കരസ്ഥമാക്കി. 15-ാം വയസ്സില്‍ സന്യസിക്കാന്‍ ശ്രമിച്ചു. പിതൃക്രിയകള്‍ നടത്താന്‍ ആളില്ലാതെ വരുമെന്ന കാരണത്താല്‍ സന്യാസിയാവുവാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. എന്നാല്‍ എനിക്ക് താമസിയാതെ ഒരനുജന്‍ പിറക്കുമെന്ന് വാസുദേവന്‍ അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഒരു ഉണ്ണികൂടി മാതാപിതാക്കള്‍ക്ക് ദൈവം നല്‍കിയതിനാല്‍ വൈകാതെ വാസുദേവന്‍ സന്യാസിയാവുകയായിരുന്നു.

അച്യുത പ്രേക്ഷന്‍ എന്ന ഗുരുവിനു കീഴില്‍ മന്ത്രദീക്ഷ സ്വീകരിച്ചു. അതോടെ വാസുദേവന്‍ പൂര്‍ണപ്രജ്ഞന്‍ എന്ന നാമം സ്വീകരിച്ചു. അച്യുതപ്രേക്ഷന്‍  മഠത്തിന്റെ അധിപനായിത്തീര്‍ന്നപ്പോള്‍ ആനന്ദതീര്‍ത്ഥനായി. അച്യുതപ്രേക്ഷന്റെ പ്രസ്ഥാനം അദ്വൈതമായിരുന്നു. ആനന്ദതീര്‍ത്ഥന്‍ പിന്നീട് ദ്വൈതവാദിയായിത്തീര്‍ന്നു. അതായത് ജീവാത്മാവും പരമാത്മാവും ഭിന്നമാണെന്ന വാദം. ഭിന്നമായ ഈ പ്രസ്ഥാനങ്ങളുടെ പേരില്‍ ഗുരുവും ശിഷ്യനും വാദപ്രതിവാദം പതിവായിരുന്നു. വിഷ്ണു അല്ലെങ്കില്‍ ഹരി സര്‍വോത്തമവും വായു ജീവോത്തമവും ആണെന്നായിരുന്നു പൂര്‍ണപ്രജ്ഞന്റെ സിദ്ധാന്തം. ആനന്ദതീര്‍ത്ഥന്റെ വാദമുഖങ്ങളിലുള്ള യുക്തിവൈഭവം ഗുരുവിന് സമ്മതിക്കേണ്ടിവന്നു. പിന്നീട് മാധ്വാചാര്യര്‍ എന്ന നാമം സ്വീകരിച്ച് ദേശാടനത്തിനിറങ്ങി.

തെക്കേ ഇന്ത്യയില്‍ സഞ്ചരിച്ച കൂട്ടത്തില്‍ സ്വാമിജി തിരുവിതാംകൂറില്‍ വന്നുവത്രേ. ശങ്കരാചാര്യ പക്ഷക്കാരായ അദ്വൈതവാദികളെ തോല്‍പ്പിക്കാന്‍ മാധ്വാചാര്യര്‍ക്കു കഴിഞ്ഞു. അതിനാല്‍ തന്നെ നിരവധി ശത്രുക്കളുണ്ടായത്രേ. ഹനുമാന്റെ അല്ലെങ്കില്‍ വായുവിന്റെ അവതാരമെന്നു കല്‍പ്പിക്കപ്പെട്ട മാധ്വാചാര്യരെ കായബലത്തില്‍ പോലും ആര്‍ക്കും ഒതുക്കാന്‍ കഴിഞ്ഞില്ല. ഉഡുപ്പിയില്‍ തിരിച്ചെത്തിയശേഷമാണ് ഭഗവദ് ഗീതാഭാഷ്യം രചിച്ചത്. പിന്നീട് ഹരിദ്വാരം, ശബരിനാഥം എന്നിവിടങ്ങളില്‍ ധ്യാനനിരതനായിത്തീര്‍ന്നു. പണ്ഡിതന്മാരായ ശ്രീ ശോഭനഭട്ടനും നരസിംഹ ഭട്ടനും മാധ്വചാര്യരുടെ ശിഷ്യരായിത്തീര്‍ന്നു.

മാധ്വമത പ്രകാരം നിരവധി മഠം അന്ന് സ്ഥാപിതമായി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. മാധ്വാചാര്യര്‍ പണിതീര്‍ത്താണ്. ദേശാടനാനന്തരം നേത്രാവതീ തീരത്ത് ആശ്രമം പണിത് താമസമാക്കി. പുസ്തകരചനയില്‍ ഏര്‍പ്പെട്ടശേഷം 37 ഗ്രന്ഥങ്ങള്‍ ആകെ അദ്ദേഹം തീര്‍ത്തിട്ടുണ്ട്. ബ്രഹ്മസൂത്ര ഭാഷ്യവും ഉപനിഷദ് ഭാഷ്യവും അവയില്‍ പ്രധാനപ്പെട്ടതാണ്.

മാധ്വാചാര്യ സിദ്ധാന്തപ്രകാരം യജമാനനും ഭൃത്യരും തമ്മിലുള്ള ബന്ധവും പരമാത്മാവിനും ജീവാത്മാവിനുംതമ്മിലുള്ളൂ. ജഡപദാര്‍ത്ഥങ്ങളും ജീവാത്മാക്കളും ഈശ്വരനില്‍നിന്നും ഭിന്നങ്ങളാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.

വിഷ്ണുവിനെ ഉപാസിച്ചാല്‍ ഈശ്വരന്റെ ഗുണവശങ്ങള്‍ ജീവാത്മാവില്‍ സംക്രമിക്കുമെന്നത്രേ മാധ്വന്റെ മതം. 1286 ല്‍ മാധ്വാചാര്യര്‍ സമാധിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.