Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി മഞ്ഞളാംകുഴി അലി മണ്ഡലം മാറിയേക്കും

Janmabhumi Online by Janmabhumi Online
Dec 5, 2015, 10:14 am IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ മേല്‍പ്പാലത്തിന്റെ ഉപജ്ഞാതാവായ മന്ത്രി മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയാണ് മന്ത്രിയുടേത്. ഒരു നാട്ടിലെ ഗതാഗതക്കുരുക്ക് ആ നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പോലും നിര്‍ണ്ണായകമാകുന്നതാണ് അങ്ങാടിപ്പുറത്ത് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്ങാടിപ്പുറത്ത് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് മുന്നണി തോറ്റ് തുന്നംപാടി. കോണ്‍ഗ്രസാകട്ടെ ഒറ്റ സീറ്റാണ് ഇവിടെ നേടിയത്. സമീപ പ്രദേശമായ പെരിന്തല്‍മണ്ണയിലും സ്ഥിതി മറിച്ചായിരുന്നില്ല. ശക്തമായ ഭരണ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടും ഇടത് മുന്നണി വീണ്ടും ഭരണത്തിലേറാന്‍ കാരണം അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് തന്നെ. ഈ തോല്‍വികള്‍ ലീഗില്‍ പൊട്ടിത്തെറിക്കാണ് വഴി തെളിച്ചത്. നഗരസഭാ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് മാസം മാത്രം അവശേഷിക്കെ ഇതെല്ലാം തിരിഞ്ഞു കുത്തുമെന്ന ഭയത്തിലാണ് മന്ത്രി മഞ്ഞളാം കുഴി അലി. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പഴയ തട്ടകമായ മങ്കടയിലേക്ക് മാറാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് ജനസംസാരം.

മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ ദുരിതമനുഭവിക്കുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. ഇവിടുത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെടാത്ത കേരളത്തിലെ ഒരു ജില്ലക്കാര്‍ പോലും ഉണ്ടാവില്ല. നിരവിധി പരാതികളാണ് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് സമയത്തിന് ക്ലാസില്‍ എത്താന്‍ കഴിയുന്നില്ല. വൈകിട്ട് വീട്ടില്ലെത്തുന്നതും ഏറെ വൈകിയാണ്. നിരവധി പോലീസുകാര്‍ ഇവിടെ കര്‍മനിരതാരാണെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. രാവിലെ പുറപ്പെട്ട പല രോഗികളും ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ വഴിക്ക് പോയിട്ടുണ്ടാകും. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ അങ്ങാടിപ്പുറമെന്ന് കേട്ടാല്‍ തന്നെ ഞെട്ടാന്‍ തുടങ്ങി. ചെറുപ്പക്കാരുടെ വിവാഹം വരെ മുടങ്ങാന്‍ തുടങ്ങി. ഉച്ചക്ക് എത്തേണ്ട ഈ വഴിയുള്ള എയര്‍പോര്‍ട്ട് യാത്രക്കാര്‍ സ്വന്തക്കാരെ വിട്ടിലിരുത്തി പുലര്‍ച്ചെ തന്നെ ഈ വഴി രക്ഷപ്പെടുന്നു. മത സാമൂഹിക സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന ഈ മണ്ണിനെ അധികാരികള്‍ ദുഷിപ്പിച്ചെന്ന് പഴമക്കാര്‍ പറയുന്നു. ഇടക്കിടക്ക് സന്ദര്‍ശനം നടത്തിയിരുന്ന ജനപ്രതിനിധികള്‍ ഇപ്പോള്‍ ഈ വഴി വരുന്നത് തന്നെ ചുരുക്കം. പുതിയ റെയില്‍വേ ഗേറ്റ് കൂടി വരുന്നതോടെ താലികെട്ടാന്‍ വരുന്ന വധൂവരന്‍മാര്‍ മുഹൂര്‍ത്തത്തിനെത്താന്‍ കുരുക്കിലൂടെ കൈ പിടിച്ച് ഓടുന്ന കാഴ്ചയും ഇനി വാഹന യാത്രക്കാര്‍ക്ക് കാണാം. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മുമ്പ് വേണ്ടിയിരുന്ന സമയം അഞ്ച് മിനിറ്റ്, ഇപ്പോള്‍ അരമണിക്കൂര്‍. അങ്ങാടിപ്പുറത്ത് കൂടി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നിറക്കാന്‍ നേരമില്ലെന്ന് ഡ്രൈവര്‍മാര്‍. ദിവസം 100 രൂപയുടെ പോലും കച്ചവടം ഇല്ലാതെ വ്യാപാരികള്‍ നട്ടം തിരിയുന്നു. പലരും കടക്കെണിയില്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’; ഇൻസ്റ്റാ റീൽസ് പോസ്റ്റ് ചെയ്തശേഷം മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി

Business

സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം; ഇന്ന് കുറഞ്ഞത് 200രൂപ

World

കടൽമാർഗം ഗാസയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം; ഗ്രെറ്റ തുൻബെർഗിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തു

തീപിടിച്ച കപ്പലിന്റെ ദൃശ്യം
Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

പുതിയ വാര്‍ത്തകള്‍

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം; അപകടത്തില്‍പ്പെട്ടത് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തവര്‍

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

കിസാന്‍ സംഘ് പത്തനംതിട്ട ജില്ലാ വാര്‍ഷിക ശിബിരം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്ര ജൈവ കാര്‍ഷിക പദ്ധതി അട്ടിമറിക്കുന്ന സമീപനം ഇടതുസര്‍ക്കാര്‍ തിരുത്തണം: ഡോ.അനില്‍ വൈദ്യമംഗലം

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്റെ നേതൃസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. യൂണിയന്‍ പ്രസിഡന്റ് വി.പി. സുബ്രഹ്മണ്യന്‍, സെക്രട്ടറി ഗിരിഷ് മെക്കാട്ട്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ്, തമ്പി വേട്ടുത്തറ എന്നിവര്‍ സമീപം

എസ്എന്‍ഡിപി യോഗത്തെ ആരും മതേതരത്വം പഠിപ്പിക്കണ്ട: തുഷാര്‍ വെള്ളാപ്പള്ളി

നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഗോള്‍ഡന്‍ ഡോമിന് ബദലായി ഡിആര്‍ഡിഒ ഒപ്റ്റോണിക് ഷീല്‍ഡ് വികസിപ്പിക്കുന്നു

ഭാരതാംബയും ഭരണഘടനയും

വഴിക്കടവില്‍ സംഭവിച്ചത് അനാസ്ഥയുടെ ഷോക്ക്

ട്രോജന്‍ കുതിരയും കമ്യൂണിസ്റ്റുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies