Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി,പെരുനാട്‌ ആശുപത്രിക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:26 pm IST
in Pathanamthitta

എസ്.അഭിജിത്ത്

റാന്നി: മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പന്മാര്‍ക്ക് ഏറ്റവും സഹായകരമായ മണ്ണാറക്കുളഞ്ഞിചാലക്കയം പാതയരികിലെ ചികിത്സാ കേന്ദ്രമായ പെരുനാട് ആശുപത്രി.അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുന്നു.ദിനപ്രതി നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സ്‌ക്കായി ഇവിടെ എത്തുന്നത്.ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ നിയമിക്കുമായിരുന്നു. അഞ്ചു ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. നിലവില്‍ നാലു പേരെയുള്ളൂ. അതിലൊരാളിപ്പോള്‍ ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുന്നു. തസ്തികയിലുള്ള അഞ്ചു ഡോക്ടര്‍മാരെ കൂടാതെ, ആശുപത്രിയിലെ മൊബൈല്‍ യൂണിറ്റിനും എന്‍.സി.ഡിക്കും ഓരോ ഡോക്ടര്‍മാര്‍ കൂടെ വേണം.നിലവില്‍ ഇതിനെല്ലാം കൂടി മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.മലയോര മേഖലയിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനായി നിയോഗിച്ചിരിക്കുന്നതും ഇവിടുത്തെ ഡ്യൂട്ടി ഡോക്ടറിനെയാണ്. മീറ്റിംഗുകള്‍ക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ മെഡിക്കല്‍ സൂപ്രണ്ട് പോയാല്‍ പിന്നെ രണ്ടുപേര്‍ മാത്രമാണുണ്ടാവുക. ഇവിടെ ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. ഒ.പിയുെട പ്രവര്‍ത്തനം മൂന്ന് മണിയോടെ കഴിയും. ദിവസവും ഒരു ഡോക്ടറുടെ സേവനം മറ്റ് സമയത്തും ലഭ്യമാക്കാറുണ്ട്.ജീവനക്കാര്‍ ഡബിള്‍ ഡ്യൂട്ടികയും അധികസമയം ജോലിചെയ്തുമാണ് മണ്ഡലകാലത്ത് ആശുപത്രി ഇങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നത്.അവധികള്‍ പോലും ജീവനക്കാര്‍ക്ക് നല്‍കാറില്ല.കൊടും വളവുകളും റോഡിന് വീതികുറവായതും മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധ്ിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍.ഈ സാഹചര്യത്തില്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എംഎല്‍എ,എംപി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ഇതുസംബന്ധിച്ച് പലതവണ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പ്ലൂപ്പള്ളി മുതല്‍ മാടമണ്‍ വരെയുള്ള ഭാഗത്ത് അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും രോഗം ബാധിക്കുന്നവരേയും ആദ്യമെത്തിക്കുന്നത് പെരുനാട് ആശുപത്രിയിലാണ്.നിലവിലത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ഏഴ് ഡോക്ടര്‍മാരും അതിനനുസരിച്ച് നഴ്‌സുമാരും ആശുപത്രി ജീവനക്കാരും വേണമെന്നാണ് അധികൃതരുടെ ആവശ്യം.ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യം മാത്രമേ ഇവിടെയുള്ളൂ. കൂടുതല്‍ പരിക്കുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കയയ്‌ക്കുകയാണ് പതിവ്. മോശം സ്ഥിതിയിലുള്ള ആശുപത്രിയിലെ ആംബുലന്‍സില്‍ വേണം രോഗികളെ അയയ്‌ക്കാന്‍. അത്യാവശ്യം വേണ്ട ആംബുലന്‍സ് മിക്ക ദിവസങ്ങളിലും കട്ടപ്പുറത്തുമാണ്. 15 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണിവിടെയുള്ളത്.്. പുതിയ ആംബുലന്‍സ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.എക്‌സ്‌റേ യൂണിറ്റ്‌പോലും പ്രവര്‍ത്തിക്കുന്നില്ല.ശബരി പാതയിലെ പെരുനാട് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പെഷ്യാലിറ്റി ആശുപത്രി ഉയര്‍ത്തുമെന്നൊക്കെ പലതവണ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പേപ്പര്‍ പദ്ധതികളായി അവ ഇന്നും ഫയലുകളില്‍ സുരക്ഷിതമായി ഇരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.