Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ജില്ലാപഞ്ചായത്ത് ജന്‍ഡര്‍ പാര്‍ക്ക് അഴിമതി മൂടിവയ്‌ക്കാന്‍ സിപിഎം വിഫലശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:30 pm IST
in Alappuzha

ആലപ്പുഴ: ജെന്‍ഡര്‍ പാര്‍ക്ക് അഴിമതി തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം പരിഹാസ്യമാകുന്നു. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും അരോപണങ്ങളില്‍ കഴമ്പുണ്ടന്ന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഈ കേസില്‍ ഹൈക്കോടതില്‍ നിന്ന് സ്‌റ്റേ വാങ്ങി കേസില്ലായെന്ന് വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ലോക്കല്‍ ഓഡിറ്റിങില്‍ ആറു കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഘടകകക്ഷിയായ സിപിഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ ഭരണാവസാനം വരെ വിയോജിച്ച് മുന്നോട്ട് പേകുകയും, സിപിഎം നേതൃത്വത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃത്വം പ്രതിഭാഹരിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും ആക്ഷേപമുണ്ട്. സത്യം ഇതൊക്കെയായിരിക്കെ വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണ് സിപിഎമ്മും, ജില്ലാപഞ്ചായത്ത് പ്രസിഡന്റും നടത്തുന്നത്. ഭരണപക്ഷത്ത് പോലും ചര്‍ച്ചകള്‍ നടത്താതെയാണ് ജന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി ഇത്രയും ഉയര്‍ന്ന വില നല്‍കി പദ്ധതിക്കായി ഏറ്റെടുത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കളുടെ ഇടപെടലുകളാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാപഞ്ചായത്ത് സെക്രട്ടറിയുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേയിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം. തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്ന് ജന്‍ഡര്‍പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്‌ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം നടത്തുന്നത്.

എസ്എസ്എ ഫണ്ടും, ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ചിലവഴിച്ച് പണിതുയര്‍ത്തിയ സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോഴും ഇത്തരം നുണകളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തട്ടിവിട്ടത്.

അവധി ദിവസമായിരുന്നു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. അല്ലായിരുന്നു എങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിവന്‍ ബലികൊടുക്കേണ്ടി വന്നേനെ. വിദ്യാര്‍ത്ഥികളുടെ ജിവനുപോലും വിലകല്‍പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയതിന്റെ നേര്‍കാഴ്ചയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഇതെല്ലാം മറച്ചുവച്ചാണ് തിരഞ്ഞെടുപ്പു കാലത്ത് നുണപ്രചരണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ്. പറയുന്നു യുഡിഎഫ് ഭരണം ഉറപ്പ് (91-102): ബിജെപിക്ക് സീറ്റും ഉറപ്പ് (1-3)

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

പുതിയ വാര്‍ത്തകള്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.