Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിലമ്പൂരിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ഫ്‌ളക്‌സുകളില്‍ പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക്‌

Janmabhumi Online by Janmabhumi Online
Oct 30, 2015, 02:05 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

നിലമ്പൂര്‍: ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ഫഌക്‌സുകളില്‍ പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക്. മുസ്ലീം ലീഗ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റും നഗരസഭ ഏഴാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ പി.വി.ഹംസയുടെ ഫഌക്‌സ് ബോര്‍ഡുകളില്‍ ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം ചേര്‍ക്കാത്തത് വിവാദമായിരിക്കുന്നു.

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടിയില്‍ തന്നെ ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തങ്ങളുടെയും ലീഗ് നേതാക്കളുടെയും തലക്ക് പകരം ഫഌക്‌സുകളില്‍ നിറഞ്ഞിരിക്കുന്നത് ആര്യാടനും മകനുമാണ്. ലീഗിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആര്യാടനെ ഫഌക്‌സില്‍ ഉള്‍പ്പെടുത്തിയതാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. ആര്യാടനും മകനും മുന്നില്‍ സ്വന്തം അഭിമാനം പണയവെച്ചിരിക്കുകയാണ് സ്ഥാനാര്‍ത്ഥിയെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. കോണി ചിഹ്നത്തോടൊപ്പം ലീഗിന്റെ ശത്രവും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ സ്ഥാനം പിടിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച പി.വി.ഹംസ ലീഗ് രാജ്യസഭാംഗം പി.വി.അബ്ദുള്‍ വഹാബിന്റെ ബന്ധുകൂടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സുകളില്‍ അബ്ദുള്‍ വഹാബിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ആ മാന്യതപോലും പി.വി.ഹംസ കാണിക്കാത്തതാണ് പുതിയ വിഭാഗിയതക്ക് കാരണം. ആര്യാടനോട് ഹംസക്ക് അമിത ഭക്തിയാണെന്ന് നേരത്തെ ആരോപണമുണ്ട്. ഏഴാം വാര്‍ഡില്‍ നിലവില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഫഌക്‌സിലെ ചിത്രത്തെ ചൊല്ലിയുള്ള ലീഗിലെ ഭിന്നത തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് കൈപ്പന്‍ഞ്ചേരി പ്രചാരണ രംഗത്ത് വളരെ മുന്നിലാണ്. യുഡിഎഫിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഷമീറും മത്സരരംഗത്തുണ്ട്. ഇത് ലീഗ് സ്ഥാനാര്‍ത്ഥിക്ക് തലവേദനയാകുന്നു. ഒപ്പം പാണക്കാട് തങ്ങളെ പോസ്റ്ററില്‍ നിന്നും നീക്കം ചെയ്തതും പകരം ആര്യാടന്റെയും മകന്റെയും ഫോട്ടോ പ്രിന്റ് ചെയ്തതും ലീഗ് വോട്ടുകള്‍ ഭിന്നിക്കുമെന്നതില്‍ സംശയമില്ല.

നിലമ്പൂര്‍ നഗരസഭയില്‍ ഒരു ലീഗ് പ്രതിനിധിയെ പോലും വിജയിപ്പിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും ആര്യാടന്റെയും വെല്ലുവിളിയില്‍ പേടിച്ചാണ് ഹംസ തങ്ങളെ വെട്ടിയതെന്നും ആരോപണമുണ്ട്.

അബ്ദുള്‍ വഹാബിന്റെ ചിത്രങ്ങള്‍ മാത്രം ചില ഫ്‌ളക്‌സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലീഗിന്റെ രാജ്യസഭാം ഗമായിരുന്നിട്ടും അദ്ദേഹത്തിന് ആര്യാടനുമായി നല്ല ബന്ധമാണ്. അതുകൊണ്ടാണ് പാണക്കാട് തങ്ങളെ വെട്ടിയിട്ടും വഹാബിനെ വെട്ടാന്‍ ആര്യാടന്‍ സമ്മതിക്കാത്തത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണവും , കാറും ഒന്നും വേണ്ട : സ്ത്രീധനമായി യുവതിയുടെ വൃക്ക മതിയെന്ന് ഭർതൃകുടുംബം

India

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: ‘താന്‍സെന്‍ കാ താനാ ബാന’ പ്രകാശനം ചെയ്ത് നിതിന്‍ ഗഡ്കരി

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)
India

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

India

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

India

മദ്രസ ശാസ്ത്രജ്ഞൻ ‘ ബകുൾ ഷെയ്‌ക്കിന്റെ ‘ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് ബോംബുകൾ

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധ ഫയല്‍ അദാലത്തുമായി സെക്രട്ടേറിയറ്റിലെ ഇടതുസംഘടന; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തല്‍

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

മാനുഷിക പ്രവർത്തനങ്ങളുടെ മറവിൽ ഭീകരതയ്‌ക്ക് കുടപിടിക്കുന്നു : ഹമാസിന് ധനസഹായം നൽകുന്ന വ്യാജ പലസ്തീൻ ചാരിറ്റികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies