Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം നഗരസഭ സീറ്റ് വിഭജനം; സുധീരന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Janmabhumi Online by Janmabhumi Online
Oct 11, 2015, 11:40 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടന്നതോടെ ജില്ലാകോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭിയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് വിഎം. സുധീരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഗൗരീശപട്ടം വാര്‍ഡ് ഘടകകഷിക്കു നല്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇതേ തുടര്‍ന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരുന്ന സ്ഥാനാര്‍ത്ഥി പട്ടിക രാത്രി വൈകിയാണ് പ്രഖ്യാപിക്കാനായത്. ആര്‍എസ്പിക്ക് സീറ്റ് നല്‍കാന്‍ ധാരണയായി. കോണ്‍ഗ്രസ് 79 സീറ്റില്‍ മത്സരിക്കും. ആര്‍എസ്പി 5, ജെഡിയു 5, കേരളകോണ്‍ഗ്രസ് 3, സിഎംപി 3, മുസ്ലീംലീഗ് 5 സീറ്റിലും മത്സരിക്കും. വിമതരായി മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ തിരികെ എടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തം ഇഷ്ടക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമായി സീറ്റുകള്‍ മാറ്റിവച്ചുവെന്നാണ് ആരോപണം. ഗൗരീശപട്ടം വാര്‍ഡ് കേരള കോണ്‍ഗ്രസിനാണ് ന്‌ലകിയത്.

കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പട്ടം വാര്‍ഡ് ഇക്കുറി മാണികോണ്‍ഗ്രസിന് നല്‍കിയതു പ്രതിഷേധത്തിന് ഇടയാക്കി.രാത്രിയില്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലേക്കും മാര്‍ച്ചിന് ഒരുങ്ങുകയാണ് ഐഗ്രൂപ്പ്പ്രവര്‍ത്തകര്‍. ജില്ലയില്‍ ഏറ്റവും പ്രാമുഖ്യമുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ ഇക്കുറി എ ഗ്രൂപ്പ് നേതാക്കള്‍ ആസൂത്രിതമായി ചേര്‍ന്നുചതിച്ചുവെന്നാണ് പരാതി.

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് വീതം വയ്‌ക്കല്‍ പോലും ശരിയായി നടന്നില്ലെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പാണ് വല്ലാത്ത അമര്‍ഷത്തിലുള്ളത്. ഐ ഗ്രൂപ്പിന് ആധിപത്യമുള്ള കുന്നുകുഴി വാര്‍ഡ് ഇക്കുറിയും എഗ്രൂപ്പിന് നല്‍കിയെന്നാണ് അവരുടെ ഒരു പരാതി. അതോടൊപ്പം നന്ദന്‍കോടും എഗ്രൂപ്പിനാണ്. പേരൂര്‍ക്കടവാര്‍ഡില്‍ നല്ല ജനസ്വാധീനമുള്ളതും മുമ്പ് വിജയിച്ചിട്ടുള്ളതുമായ സുദര്‍ശനനെ തഴഞ്ഞിട്ടാണ് എ ഗ്രൂപ്പിന് നല്‍കിയതെന്നാണ് പരാതി. രണ്ടുഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത എം.എം. ഹസ്സന്‍, തമ്പാനൂര്‍ രവി, പാലോട് രവി( എ ഗ്രൂപ്പ്) കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, ശരചന്ദ്രപ്രസാദ്( ഐഗ്രൂപ്പ്) എന്നിവര്‍ സ്വന്തം ഇഷ്ടക്കാരെ കുത്തിനിറയ്‌ക്കാന്‍ വേണ്ട ശ്രമമാണ് നടത്തിയതെന്നും ആരോപണം ശക്തമായിട്ടുണ്ട്.

പ്രാദേശികനേതാക്കളുമായോ, ഡിസിസി ഭാരവാഹികളുമായോ പോലും ചര്‍ച്ചചെയ്യാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത്. ഐഗ്രൂപ്പിന്റെ പ്രതിനിധികൂടിയായ ഡിസിസിപ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയ്‌ക്കാണെങ്കില്‍ ജില്ലയിലെ ഗ്രൂപ്പിന്റെ കാര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ബോധമില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഇതിന് പുറമെ ഐഗ്രൂപ്പിന്റെ ശക്തരായ നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് ആക്കി സീറ്റ് തട്ടിയെടുക്കുകയാണെന്നും പരാതിയുണ്ട്. ഐ ഗ്രൂപ്പിന്റെ ശക്തനായ പ്രവര്‍ത്തകനായിരുന്ന രമേശനെ തങ്ങളുടെ പക്ഷം നിറുത്തി പാതിരപ്പള്ളി സീറ്റ് ഇത്തരത്തില്‍ തട്ടിയെടുത്തുകഴിഞ്ഞു. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ സാമുദായികസന്തുലിതാവസ്ഥപോലും പാലിച്ചിട്ടില്ല. മാത്രമല്ല ജനറല്‍ സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡം കെപിസിസി രൂപീകരിച്ചെങ്കിലും വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തിലെ പതിനാലു വാര്‍ഡുകളില്‍ ഒരിടത്തുപോലൂം ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ മത്സരിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ മണ്ഡലത്തില്‍പ്പെട്ട കുറവന്‍കോണം ആര്‍എസ്പി്ക്കാണ്. അത് വനിതാസംവരണ വാര്‍ഡുമാണ്.

.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

Kerala

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

India

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

Thiruvananthapuram

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

പുതിയ വാര്‍ത്തകള്‍

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies