Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരുവനം മഹാദേവ ക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 28, 2015, 08:00 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷേത്രമതില്‍ക്കകത്ത് പണ്ട് കൊത്തും കിളയും പതിവില്ല. ശിവന്റെ ജട പരന്നുകിടക്കുന്നുണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് കിണറുകള്‍ മൂന്നും മതിലിനു പുറത്താണ്. പടിഞ്ഞാറ് കുണ്ടന്‍കുളം, കിഴക്ക് തൊടുകുളം, വടക്ക് വടക്കേച്ചിറ എന്നിങ്ങനെ അമ്പലത്തോടു ബന്ധപ്പെട്ട് മൂന്ന് കുളങ്ങളുമുണ്ട്.

തൊടുകുളത്തിനെക്കുറിച്ചും ഐതിഹ്യമുണ്ട്. പെരുവനത്ത് തപം ചെയ്തുകൊണ്ടിരിക്കെ ആചമനത്തിന് ജലം കിട്ടാതെ വന്ന പൂരുമഹര്‍ഷി മൂന്നുവിരല്‍കൊണ്ട് തോണ്ടിയപ്പോള്‍ ഉണ്ടായതാണത്രെ തൊടുകുളം.

നാലുലക്ഷത്തിലധികം പറ നെല്ല് വരുമാനം ലഭിച്ചിരുന്ന വിപുലമായ ഭൂസ്വത്ത് ക്ഷേത്രത്തിനുണ്ടായിരുന്നു. 18 ചേരികളിലായി ഇത് വ്യാപിച്ചികിടന്നു. ചിറ്റൂരവണാവ്, വല്ലച്ചിറ അവണാവ്, കൂറൂട്ടവണാവ് എന്നീ മനക്കാരാണ് ക്ഷേത്രത്തിന്റെ ഊരാളര്‍.

പണ്ട് ഗ്രാമത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ കേന്ദ്രത്തില്‍ നിന്നായിരുന്നു. ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും പിന്നീട് കോഴിക്കോടു സാമൂതിരിയുടെ ഭരണം എട്ട് വര്‍ഷത്തോളം നടന്ന കാലത്താണ് ജീര്‍ണോദ്ധാരണം സാധിച്ചതെന്നും വ്യക്തമാക്കുന്ന രേഖകളുണ്ട്. ”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ ജീര്‍ണോദ്ധാരണം നടന്നതായി വിശ്വസിക്കാം. ക്ഷേത്രത്തില്‍ ഈ ശ്ലോകം കരിങ്കല്ലില്‍ കൊത്തിയിട്ടുണ്ട്.

സാമൂതിരി കൊച്ചി രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയ കൂട്ടത്തില്‍ മാപ്രാണം വരെയുള്ള ഭാഗങ്ങള്‍ സാമൂതിരിയുടേതായി. പിന്നീട് പറവൂര്‍ രാജാവിന്റെ സഹായത്തോടെ കൊച്ചി രാജാവ് അതു തിരിച്ചുപിടിച്ചു. നന്ദിസൂചകമായി പഴയ കൊച്ചിയുടെ ഏതാനും ഭാഗം പറവൂര്‍ രാജാവിനു സമ്മാനിച്ചു. പറവൂര്‍ രാജാവ് തിരുവിതാംകൂറിന് കീഴ്‌പ്പെട്ടപ്പോള്‍ ആ ഭാഗങ്ങള്‍ തിരുവിതാംകൂറിന്റേതായി. അവ ഉച്ചപ്പൂജയ്‌ക്കായി നീക്കിവെച്ച വസ്തുക്കളായിരുന്നു. അങ്ങനെ ഈ ക്ഷേത്രത്തില്‍ ഉച്ചപ്പൂജ നടത്താനുള്ള ബാധ്യതയും അവകാശവും തിരുവിതാംകൂറിനായി. രാജവാഴ്ച അവസാനിച്ചപ്പോള്‍ രണ്ടുദേവസ്വം ബോര്‍ഡുകളിലായി ഈ ക്ഷേത്രഭരണം.

കുന്നത്തൂര്‍ പടിഞ്ഞാറേടത്തു മനക്കാരാണ് ഈ ക്ഷേത്രത്തിലെ തന്ത്രിമാര്‍. ഏതാണ്ട് അമ്പതോളം കൊല്ലമായി ക്ഷേത്രത്തിന്റെ താന്ത്രികച്ചുമതല വഹിക്കുന്നത് കുന്നത്തൂര്‍ പടിഞ്ഞാറേടത്തു മനയ്‌ക്കല്‍ വിഷ്ണു ഭട്ടതിരിപ്പാടാണ്.

പെരുവനത്തപ്പന് പണ്ട് 28 ദിവസത്തെ ഉത്സവം നടന്നിരുന്നുവത്രെ. അതില്‍ 108 ദേവീദേവന്മാര്‍ പങ്കെടുത്തിരുന്നു. അവ്യക്തമായ കാരണങ്ങളാല്‍ ഏതാണ്ട് 1550 കൊല്ലം മുമ്പ് ഉത്സവം നിന്നുപോയി. പിന്നീട് അതിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരംഭിച്ചതാണ് ഇന്നത്തെ പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍. ‘ആയാതു ശിവലോകം’ എന്ന കലിദിന സംഖ്യയനുസരിച്ച് 1434 പൂരങ്ങള്‍ ഇന്നത്തെ ചിട്ടയില്‍ നടന്നിരിക്കുന്നു.

പെരുവനം പൂരത്തിന്റെ മനോഹാരിത ഒരുപക്ഷേ മറ്റൊരു പൂരത്തിനുമില്ല. മേടമാസത്തിലെ പൂയത്തിന്‍നാള്‍ വൈകുന്നേരം ഏതാണ്ട് ആറുമണിയോടെ തുടങ്ങി പിറ്റേന്ന് കാലത്ത് എട്ടുമണിയോടടുക്കുംവരെ പൂരപ്പൊലിമതന്നെ. പെരുവനം നടവഴിയില്‍ കൊട്ടാന്‍ കഴിയുക എന്നത് മാരാന്മാരുടെ സ്വപ്‌നമാണ്.  പെരുവനം നടവഴിയിലിറക്കാറായാല്‍ ആനകള്‍ ഒത്തതായി കണക്കാക്കാം. പെരുവനം നടവഴിയിലെ മേളം ആസ്വദിക്കാന്‍ അവസരം ലഭിയ്‌ക്കലാണ് മേള പ്രേമികളുടെ ലക്ഷ്യം. നടവഴി തിങ്ങി നില്‍ക്കുന്ന ഗജവീരന്മാര്‍. തീവെട്ടികളുടെ ഉജ്വലപ്രഭയില്‍ തിളങ്ങുന്ന കോലങ്ങളും തലേക്കെട്ടുകളും. എല്ലാറ്റിന്റേയും മേല്‍നോട്ടം വഹിച്ച് ശ്രീകോവിലിനുള്ളില്‍ ഇരട്ടയപ്പന്‍. പെരുവനം ഗ്രാമത്തോളം പഴക്കമുണ്ട് ഇവിടുത്തെ വാദ്യവിദഗ്‌ദ്ധരുടെ തലമുറയ്‌ക്കും. ഇന്നത്തെ വാദ്യപ്രമാണിയായ പത്മശ്രീ നേടിയ പെരുവനം കുട്ടന്മാരാര്‍ ഈ സോപാനത്തിലെ വാദ്യോപാസകനാണ്.

അവസാനിച്ചു

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

Kerala

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍
World

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

പുതിയ വാര്‍ത്തകള്‍

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies