Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയിലെ സ്വകാര്യ ബസുകളില്‍ ടിക്കറ്റുമില്ല ചില്ലറയുമില്ല

Janmabhumi Online by Janmabhumi Online
Sep 4, 2015, 01:28 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

പെരിന്തല്‍മണ്ണ: ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ബസ് ചാര്‍ജ് നല്‍കിയാല്‍ ടിക്കറ്റ് ഇല്ല, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കിയാല്‍ ബാക്കിയുമില്ല. മിണ്ടിയാല്‍ ജീവനക്കാരുടെ തനിനിറം കാണുമെന്നതിനാല്‍ യാത്രക്കാര്‍ ചോദിക്കാറുമില്ല.

ഇനി അഥവാ ഈ അനീതിക്ക് എതിരെ പ്രതികരിച്ചാലോ, കാര്യങ്ങള്‍കയ്യാങ്കളിയിലെ അവസാനിക്കൂ. ജില്ലയില്‍ ഏകദേശം 3000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായാണ് കണക്കുകള്‍. ഇവയില്‍ പകുതി ബസുകളിലും ടിക്കറ്റ് നല്‍കാറില്ല. പിന്നെയുള്ളത് ചില ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ്. പേരിനെങ്കിലും ടിക്കറ്റ് നല്‍കുന്നത് ഇവര്‍ മാത്രമാണ്. അതേസമയം ബാക്കി നല്‍കാത്തതുമായി ബന്ധപ്പട്ട് സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കിക്കാന്‍ മാത്രമേ സമയമുള്ളെന്നാണ് യാത്രക്കാരുടെ പരാതി. ചില്ലറ ഇല്ല എന്ന ജീവനക്കാരുടെ വാദത്തിന് യാതൊരു ന്യായീകരണവും ഇല്ലന്നാണ് യാത്രക്കാരുടെ പക്ഷം. കാരണം, ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നത്. ഇവരൊക്കെ തന്നെ കണ്‍സഷന് തുകയായ രണ്ടുരൂപയും അതിന് മുകളിലും ചില്ലറയായി തന്നെയാണ് നല്‍കുന്നത്. ആ ചില്ലറെ എവിടെ പോയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സ്വകാര്യ ബസുകളിലെ മിനിമം ചാര്‍ജ്ജ് നാല് രൂപ മാത്രമാണ്. കേരളത്തില് കൂടിയ നിരക്കായ ഏഴ് രൂപ നല്‍കുന്നവര്‍ക്ക് ബാക്കി പോലും ലഭിക്കുന്നില്ല. എന്നാല്‍ വളരെ വ്യത്യസ്ഥമായ ഒരു തട്ടിപ്പ് ചില ജീവനക്കാര്‍ നടത്താറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. അതിങ്ങനെ, മിനിമം ചാര്‍ജ്ജായ ഏഴ് രൂപക്ക് 10 രൂപ നല്‍കുമ്പോള്‍ ഒരു രൂപ കൂടി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പടും. ബാക്കി നാല് രൂപ നല്‍കാനാണത്രേ. എന്നാല്‍ ഒരു രൂപ നല്‍കാനില്ലങ്കില്‍ വെറും രണ്ടുരൂപ മാത്രം നല്‍കും. ഒരു രൂപ ഇല്ലെന്ന് അറിയിക്കുകയും ചെയ്യും. കിട്ടാനുള്ളത് ഒരു രൂപ മാത്രമായതിനാല്‍ യാത്രക്കാരന്‍ ചോദിക്കാറുമില്ല ഇനി അഥവാ ചോദിച്ചാല്‍ തന്നെ ‘പിശുക്കന്‍ എന്ന് വിളിച്ച് നാണം കെടുത്തും.

എന്നാല്‍ വലിയ ഒരു നികുതി വെട്ടിപ്പിന് കൂടിയാണ് ഇവിടെ കളം ഒരുങ്ങുന്നത്. നൂറുകണക്കിന് ആളുകളുടെ കയ്യില്‍ നിന്നും ഒരു രൂപ വീതം കിട്ടുന്നത് ആയിരക്കണക്കിന് ബസുകളിലാണ്. ഇത് തന്നെ ലക്ഷങ്ങള്‍ വരും. കണക്കില്‍പ്പെടാത്ത ഈ വരുമാനത്തിന് നികുതിയും നല്‍കണ്ട. എന്നാല്‍ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ മാത്രമാണ് യാത്രക്കാര്‍ നല്‍കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. അതേസമയം ടിക്കറ്റിനെ പറ്റി ചോദിച്ചാല്‍ ഉത്തരവുമില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

Kerala

കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

Kerala

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies