Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭിന്നശേഷിക്കാര്‍ തിരുവോണനാളില്‍ കുത്തിയിരിപ്പ് സമരം നടത്തും

Janmabhumi Online by Janmabhumi Online
Aug 26, 2015, 09:59 pm IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ : ഭിന്നശേഷിക്കാര്‍ തിരുവോണനാളില്‍ കലക്‌ട്രേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ 70000 ത്തിലധികംവരുന്ന ഭിന്നശേഷിക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരായിട്ടുണ്ട്. ഇവര്‍ക്ക് ഒമ്പത് മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.

ഓണം പ്രമാണിച്ച് 800 രൂപ മാത്രമാണ് നല്‍കിയത്. മറ്റു വിഭാഗം പെന്‍ഷന്‍കാര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കിയശേഷം ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാരിന്റെ അവഗണനക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പെന്‍ഷന്‍ കൃത്യസമയത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കാത്തത് ഈ വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണ്. പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന നല്‍കാനും നടപടി ഉണ്ടാകണം. ഇപ്പോള്‍ പെന്‍ഷന്‍ ബാങ്കുകള്‍ മുഖേനയും പോസ്റ്റോഫീസ് മുഖേനയും ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി വരുന്ന പെന്‍ഷന്‍ വാങ്ങാന്‍ ഭിന്നശേഷിക്കാര്‍ക്ക് രണ്ടും മൂന്നും നിലകളില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ എത്തിപ്പെടാന്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്.

ശയ്യാവലംരായി കിടപ്പിലായിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ചെന്ന് പെന്‍ഷന്‍ വാങ്ങാന്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അഞ്ചുവര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നോക്കുകുത്തിയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന സ്വയംതൊഴില്‍ ധനസഹായവും സബ്‌സിഡിയും അടിയന്തിരമായി നല്‍കി ഈ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ രംഗത്തും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ജപ്തി നടപടിനേരിടുന്ന ഭിന്നശേഷിക്കാരുടെ വായ്പകളെഴുതി തള്ളണം. കഴിഞ്ഞ എല്‍.ഡി. എഫ്. സര്‍ക്കാര്‍ വായ്പകള്‍ എഴുതിതള്ളാനുള്ള പ്രാരംഭ നടപടികള്‍ സ്വകരിച്ചിരുന്നെങ്കിലും യു.ഡി.എഫ്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ജോലിചെയ്ത ഭിന്നശേഷിക്കാരെ ജോലിയില്‍ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ സംവരണം ഏര്‍പ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തിരുവനന്തപുരത്തെ സ്ഥപനം അടച്ചുപൂട്ടാതിരിക്കുക, വ്യാജവികലാംഗരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന വിവിധ ഘട്ടങ്ങളില്‍ സമരം നടത്തിയിരുന്നു. ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)
India

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

India

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പുതിയ വാര്‍ത്തകള്‍

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

രാജ്യത്തിനൊപ്പം; പാകിസ്ഥാനിലേക്ക് സൈനികരെയും ഡ്രോണുകളും അയച്ച തുര്‍ക്കിയിലെ സര്‍വ്വകലാശാലയുമായി ബന്ധം റദ്ദാക്കി ജെഎന്‍യു

വനം വകുപ്പ് ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞ് കെയു ജനീഷ് കുമാര്‍ എംഎല്‍എ, ജനങ്ങളുടെ പ്രശ്‌നങ്ങളിലെ ഇടപെടലെന്ന് ന്യായം

വ്യോമികാ സിങ്ങ്

പുറമെ ശാന്തയെങ്കിലും അകമേ കാരിരുമ്പിന്റെ കരുത്തുള്ള വ്യോമികാ സിങ്ങ്; വ്യോമിക എന്ന പേരിട്ടപ്പോള്‍ അച്ഛന്‍ സ്വപ്നം കണ്ടു ‘ഇവള്‍ ആകാശത്തിന്റെ മകളാകും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies