കേരളത്തിലേ ജനങ്ങള്‍ നല്ല ക്ഷമാശീലമുള്ളവരാണ്. അല്ലെങ്കില്‍ ഉമ്മനും 41 കള്ളന്മാരും എന്നേ ചാരം ആയെനേ. പലചരക്കുകടയില്‍ വിലവിവര പട്ടിക പോലെയാണ് കോഴ ലിസ്റ്റ്. അതിവേഗം ബഹുദൂരം എന്നുപറയുന്ന ഭരണം ഇതാണോ. സ്വര്‍ഗവാതില്‍ തുറക്കാം എന്നുപറഞ്ഞ ഉമ്മന്‍ കേരളത്തിലെ ജനത്തിന് നരക വാതില്‍ അല്ലേ തുറന്നുകൊടുത്തത്. കരുണാകരനെ ചതിച്ച ഉമ്മന്‍ചാണ്ടിക്ക് ഇതിലും നല്ല ശിക്ഷ വേറേ ഇല്ല. ലീഡര്‍ സ്വര്‍ഗത്തില്‍ ഇരുന്ന ചിരിക്കുന്നുണ്ടാകും.
പ്രദീപ് ചന്ദ്രബാബു
എക്സൈസ് വകുപ്പറിയാതെ ഇത്ര വലിയ ഒരു അരുംകൊള്ള നടക്കില്ലെന്ന് കേരളത്തിലെ പട്ടിയ്ക്കും പൂച്ചയ്ക്കും പോലും അറിയാവുന്നിടത്ത് മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസുകാര്‍ മുഴവന്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് എന്തുകാര്യം. ജനസമ്പര്‍ക്കത്തിന്റെ കോപ്രായം നിര്‍ത്തി, ബാര്‍ കോഴയില്‍ എക്സൈസ് വകുപ്പിന്റെ പങ്കിനെപ്പറ്റി സമഗ്ര അന്വേഷണം നടത്താനുള്ള മര്യാദ ഇനിയെങ്കിലും കോണ്‍ഗ്രസ് നേത്യത്വം കാണിക്കണം.
ജോസ് ജോണ്‍
ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചാല്‍ കള്ളുമുതലാളിമാരുടെ വെടിപൊട്ടിക്കല്‍ നില്ക്കും. അതുവരെ ഗീബല്‍സ് സ്റ്റൈലില്‍ പുതിയ കഥകള്‍ കേള്‍ക്കാം. അതുമല്ലെങ്കില്‍ പെട്ടന്നൊരു ഭരണമാറ്റം ഉണ്ടാവണം, അപ്പോള്‍ പൂട്ടിയ എല്ലാ ബാറുകളും തുറക്കാം. ഒത്താല്‍ പുതിയവയും തുടങ്ങാം.
ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: