ക്രൈസ്തവര്‍ മദ്യംനിര്മ്മിക്കുകയോ വില്ക്കുകയോ പാടില്ലായെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരിയുടെ പ്രസ്താവന അജ്ഞതമൂലമാണ്. കാനായിലെ കല്യാണത്തിന് പാപികളെ രക്ഷിക്കാനെന്ന് അവകാശപ്പെട്ട് വന്ന യേശു മുന്തിയതരം ലഹരിപാനീയമാണ് നിര്‍മ്മിച്ചത്.
പള്ളി പണിയുന്നതിനും പെരുന്നാള്‍ നടത്തുന്നതിനും ഇവര്‍ ഇത്രയും കാലം മദ്യവ്യവസായികളുടെ പണമാണ് വിനിയോഗിച്ചുപോന്നിരുന്നത്. ബ്രിട്ടീഷുകാര്‍ ഭാരതത്തിലെ പാവങ്ങളെ അടിച്ചമര്‍ത്തി നേടിയ ഫണ്ടുപയോഗിച്ചാണ് പള്ളിയും വിദ്യാലയങ്ങളും പടുത്തുയര്‍ത്തിയത്. കത്തോലിക്കാസഭ അവയെല്ലാം ഇന്ന് കൈവശപ്പെടുത്തി പണമുള്ളവന് പഠിക്കാനുള്ള വേദിയൊരുക്കിയിരിക്കുന്നു.
ടി.കെ. ജയന്,
പാലാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: