56 ദിവസത്തെ സുഖവാസം, തിരിച്ചുവരവിനായി പാവം അണികള്‍ തട്ടിക്കൂട്ടിയ കര്‍ഷകറാലി, യാതൊരു കഴിവുമില്ലാത്ത രാഹുല്‍ ഗാന്ധിയെ ഇങ്ങനെ ഉയര്‍ത്തിക്കാണിക്കാന്‍ കോപ്രായങ്ങളെന്തൊക്കെ കാണിക്കേണ്ടിവരുന്നു കോണ്‍ഗ്രസിന്. കോണ്‍ഗ്രസുകാരെ ഇതിലുംഭേദം പഴയ ബ്രിട്ടീഷുകാരുടെ അടിമകളായിരിക്കുന്നതല്ലേ.
പ്രകാശ് കളരിക്കല്‍ നടരാജന്
ഭൂപരിഷ്കരണ നിയമവും തണ്ണീര്‍ത്തട നിയമവും ലംഘിക്കുകയും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി നികത്തി എല്ലാംകൂടി മറിച്ചുവിറ്റു കോടികള്‍ സമ്പാദിക്കുകയും ആറന്മുള വിമാനത്താവള പദ്ധതിയിലെ നിയമ ലംഘനവും നിയമംതന്നെ പൊളിച്ചടുക്കുകയും ചെയ്ത എബ്രഹാം കലമണ്ണില്‍ എന്ന ക്രിമിനലിനെയും കെ ജി എസ് ഗ്രൂപ്പ് എന്ന ബിനാമി കമ്പനിയെയും സഹായിക്കാന്‍ നടക്കുന്നത് ബിജെപി അല്ല. രാഹുലിന്റെ”മതേതര ” കോണ്‍ഗ്രസാണ്. ബാറ് അടപ്പിക്കാന്‍ നടന്ന സുധീരന് പോലും അതിനു കൂട്ടു നില്ക്കുന്നു.
ക്രിഷോബ് കൃഷ്ണന്
നാണമില്ലാതെ, കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നെന്ന് മനസ്സിലായപ്പോള്‍ ചെയ്യുന്ന പേക്കൂത്ത് കണ്ടില്ലേ. മുങ്ങിനടക്കല് , കപട കര്‍ഷകസ്നേഹം, വ്യാജസമരം. അമ്മയുടെ മകന് തന്നെ രാഹുല്‍. മോദീ പ്രഭാവത്തില്‍ കടപുഴകുന്ന രാജ്യദ്രോഹികളേ, രാജ്യം വിടുക.
രജനീഷ് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: