കൊച്ചി: ഭാര്യയുടെ സ്വത്ത് മറച്ചുവെച്ച് തെറ്റായ സത്യവാങ്മൂലം നല്കിയ ശശി തരൂര്‍ എംപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു.
ഹര്‍ജിയിലെ രണ്ടാം എതിര്‍കക്ഷിയായ ഒ.രാജഗോപാലിന്റെ സാക്ഷികളായ ജ്യോതിസ്കുമാര്‍, സിനി ജ്യോതിസ് എന്നിവരുടെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഹര്‍ജി ഇനി 16 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: