Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദൈവത്തെ കാണാം ദൈവദശകത്തിലൂടെ

Janmabhumi Online by Janmabhumi Online
Feb 28, 2015, 04:41 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ദൈവനിയോഗം പോലെയാണ് കോട്ടയം കോത്തല ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം മഠാധിപതി സൂര്യനാരായണ ദീക്ഷിതരെ എം.എസ്. സത്യരാജന്‍ കണ്ടുമുട്ടുന്നത്. സത്യരാജന്റെ വഴി ദൈവത്തിന്റെ വഴിയാണെന്ന് തിരിച്ചറിയാന്‍ ദീക്ഷിതര്‍ക്ക് അധികസമയം വേണ്ടിവന്നില്ല. തന്റെ കാലടികളില്‍ നമസ്‌ക്കരിച്ച യുവാവിനെ അദ്ദേഹം പിടിച്ചെഴുന്നേല്‍പിച്ചു. യുവാവ് പറഞ്ഞു: ഞാന്‍ വി.ആര്‍.എസ്. ശാസ്ത്രികളുടെ മകനാണ്.

ദീക്ഷിതര്‍: ഇപ്പോള്‍ വന്നത് നന്നായി. ഒരിക്കല്‍ മകന്‍ നമ്മേ തേടിവരുമെന്ന് വി.ആര്‍.എസ്. ശാസ്ത്രികള്‍ 20 വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹം യുവാവിനെ ആശ്രമത്തിലേക്ക് കൂട്ടി. ‘ഇനി അലയേണ്ട. ഇവിടെ നിന്ന് ഭഗവാനെ പൂജിക്കാന്‍ പഠിക്കുക’. സത്യരാജന്‍ ആശ്രമത്തില്‍ കൂടി.

കേരളത്തില്‍ അറിയപ്പെടുന്ന ജ്യോതിഷികളില്‍ ഒരാളായിരുന്നു വി.ആര്‍.എസ്. ശാസ്ത്രികള്‍. 1961 വരെ വി.ആര്‍.എസ്. ശാസ്ത്രികള്‍ മാനേജിങ് എഡിറ്ററായി അസ്‌ട്രോളജിക്കല്‍ ന്യൂസ് എന്ന ജ്യോതിഷ മാസിക പുറത്തിറങ്ങിയിരുന്നു. ശാസ്ത്രികളുടെ മകനാണ് സത്യരാജന്‍. ക്രമേണ ആശ്രമം വിട്ട സത്യരാജന്‍ തന്റെ കര്‍മ്മങ്ങളില്‍ സജീവമായി. ക്ഷേത്ര സങ്കല്‍പത്തിന്റെ താന്ത്രികരഹസ്യം വെളിപ്പെടുത്തുന്ന ‘താന്ത്രിക ജ്ഞാനദര്‍പ്പണം’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ദേവാരാധനാ സംവിധാനത്തിന് ആധാരമായ ക്ഷേത്രങ്ങളെപ്പറ്റിയും ക്ഷേത്ര മാഹാത്മ്യങ്ങളെപ്പറ്റിയും താന്ത്രിക രഹസ്യങ്ങളെ കുറിച്ചും ഗുരുനാഥനില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് താന്ത്രികജ്ഞാന ദര്‍പ്പണത്തിലുള്ളത്.

രണ്ടു മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനും ജ്യോത്സ്യനുമായ എം.എസ്. സത്യരാജന്‍ തന്ത്രികള്‍. സനാതനധര്‍മ്മം സാര്‍വത്രികമായി പരിപാലിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഗുരുദേവ ഭക്തനെന്ന് സ്വയം പരിചയപ്പെടുത്തുന്നു. പ്രപഞ്ചത്തില്‍ നശിക്കാത്തതും നിത്യവുമായ വസ്തു സത്യം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അസത്യമായ ഭാവത്തെ കാലദേശ ജാതിമത വര്‍ണാതീതമായി ഏതൊരാള്‍ക്കും എവിടെയും മനഃശാന്തിക്കും ജീവിത വിജയത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമായി പ്രാര്‍ത്ഥിക്കാവുന്ന പ്രാര്‍ത്ഥനാ ശ്ലോകമാണ് ദൈവദശകം. അതുകൊണ്ടുതന്നെ ‘ദൈവത്തെ കാണാം: ദൈവദശകത്തിലൂടെ’ എന്ന കൃതിയിലൂടെ പുതിയ വ്യാഖ്യാനവുമായി സത്യരാജന്‍ തന്ത്രികളെത്തി ആരാണ് ദൈവം? എന്താണ് ദൈവം? എവിടെയാണ് ദൈവം? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. തിരുവനന്തപുരം ആര്യനാട് തോളൂര്‍ ചെമ്പകമംഗലം ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ഈ കൃതിയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.

ആലപ്പുഴ പൊന്നാട് കാവുങ്കല്‍ മാടത്തറ വീട്ടില്‍ സത്യരാജന്‍ തന്ത്രികളുടെ ഭാര്യ സത്യമ്മ. സൂര്യകാന്ത്, സൂര്യകല എന്നിവരാണ് മക്കള്‍. മരുമകന്‍ അനീഷ്

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies