Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരുണ്യരസാമൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 08:27 pm IST
in Samskriti

ഈശ്വരന്‍ പ്രകൃതിക്കതീതനാണ്. ഈശ്വരകൃപയാണ് നിങ്ങളെ പ്രകൃതിയുടെ മേഖലയ്‌ക്കപ്പുറത്ത് എത്തിക്കുന്നത്. ഇതിനു സദ്ഗുരുവിന്റെ മാര്‍ഗ്ഗോപദേശവും കൃപയും ലഭിക്കണം. ആ കൃപയാല്‍ സംരക്ഷിക്കപ്പെട്ടവര്‍ ആന്തരികപഥത്തില്‍ സഞ്ചരിക്കും. പ്രാരബ്ധ ശക്തിയാല്‍ ഒരാള്‍ക്ക് ഏതെങ്കിലുംവിധത്തില്‍ പതനം സംഭവിച്ചാല്‍പോലും അത് പുഷ്പതലത്തില്‍ പതിക്കുംപോലെ മൃദുസ്വഭാവമാര്‍ന്ന കഠിനമല്ലാത്തതായിത്തീരും.

അജ്ഞാനം എന്നതിന് ഈശ്വര വിസ്മൃതിയെന്നാണര്‍ത്ഥം. ഈശ്വരസ്മരണ അവിരാമമാക്കണം. ബുദ്ധി പ്രഭാവത്താല്‍ അത് സാദ്ധ്യമല്ല. ബുദ്ധിവൃത്തി ശ്രദ്ധായുക്തമാക്കുക. അപ്പോള്‍ തത്വചിന്ത മാതൃകാപരമായ ആചരണമായിത്തീരും.

ആര് എവിടെ ഗുരുവിന്റെ ഉപദേശത്തിനനുസരിച്ച് ജീവിക്കുന്നുവോ അവിടെ ഈശ്വരന്റെ ”കാരുണ്യരസാ” മൃതത്തിനു അര്‍ഹതയുണ്ടാകും. അപ്പോള്‍ ജ്ഞാനമുദിക്കും. ഗുരുപദേശം അത്രമാത്രം മഹത്വമാര്‍ന്നതാണ്.

കാവല്‍ക്കാരന്റെ ജോലി പുറമേനിന്നുവരുന്ന തസ്‌കരന്റെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുകയാണ്. എന്നാല്‍ ജ്ഞാനധനം കവരുന്ന തസ്‌കരന്‍മാര്‍ നിങ്ങളുടെ ഉള്ളില്‍തന്നെ കുടികൊള്ളുന്നവരാണ്. അവര്‍ നിങ്ങളുടെ സ്വന്തം മനസ്സില്‍ പതിയിരിക്കുന്നു.

അഹന്തയുടെ സ്വരൂപത്തെ ബുദ്ധിപരമായി അറിഞ്ഞതുകൊണ്ടുമാത്രം ആകില്ല. അഹന്തയറ്റ ഒരു ജീവിതം നിങ്ങള്‍ നയിക്കണം. നല്ലൊരു പ്രസംഗം ചെയ്യുകയോ ഗ്രന്ഥം രചിക്കുകയോ കലാപരമായ ശില്പം മെനയുകയോ നാട്ടില്‍ എന്തെങ്കിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ പ്രശംസകൊണ്ട് നിങ്ങളെ പൊതിയും.

അഥവാ അവര്‍ പ്രശംസിക്കാനിങ്ങോട്ട് വന്നില്ലെങ്കില്‍ സ്തുതിവചനങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയോടെ അവരുടെ അരികിലേക്ക് നിങ്ങള്‍ ചെല്ലും. ഇതെല്ലാം അഹന്ത പ്രകടമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാല്‍ വിനീതമായ ഒരു ഈശ്വര ഭക്തനാകട്ടെ ഇങ്ങിനെ ആയിരിക്കും ആത്മഗതം ചെയ്യുക.

അല്ലയോ ഭഗവാനേ അവിടുന്നുതന്നെയാണ് പ്രചോദകനും പ്രവര്‍ത്തകനും. ഞാന്‍ അവിടുത്തെ ഉപകരണം മാത്രം. ഒരുപകരണത്തിനു എന്ത് ബഹുമതിക്കാണര്‍ഹതയുള്ളത്? സകല മേന്മകള്‍ക്കും അവകാശി അവിടുന്നുമാത്രമാണ്. സ്വന്തമായി എനിക്കൊന്നുമില്ല.

അഹങ്കാരത്തെ തിരസ്‌കരിക്കാന്‍ ശ്രമിക്കുക. സാന്മാര്‍ഗികഗുണങ്ങള്‍ വളര്‍ത്തുക. ആത്മാവ് അല്ലെങ്കില്‍ ഈശ്വരന്‍ എല്ലാ അവസ്ഥകള്‍ക്കും അതീതനാണ്.

തുടര്‍ന്ന് അമ്മ രാമായണത്തിലെ ആധ്യാത്മിക തത്വങ്ങളേയും സാന്മാര്‍ഗികമൂല്യങ്ങളെയും വിശദീകരിച്ചു. രാമായണം തത്വാത്മകമായി ആര്‍ക്കും വിശദീകരിക്കാവുന്നതാണ്. പക്ഷേ, ഈശ്വരന്‍ രാമനായി അവതരിച്ച ചരിത്രസത്യം വിസ്മരിക്കരുത്.

    ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.