Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലീഗ്് എം.എല്‍.എ

Janmabhumi Online by Janmabhumi Online
Dec 20, 2014, 10:16 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ തത്തേങ്ങലത്തും കാസര്‍ക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം ഡിസംബര്‍ 12നകം നിര്‍വ്വീര്യമാക്കാന്‍ കൊണ്ടുപോവുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് പാലിക്കണമെന്ന് ലീഗ് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്‍.

നിയമസഭയില്‍ സബ്മിഷനിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്. ഇതുവരെ ഉറപ്പുപാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു. നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും ഫെബ്രുവരി 15നകം ഇവ നീക്കം ചെയ്യുമെന്നുമാണ് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ്, യുവമോര്‍ച്ച സംഘടനകള്‍ സമരത്തിലാണ്. സര്‍ക്കാര്‍ വാക്കു പാലിക്കാനുള്ള അവസാന ദിവസമായ 12 ന് ബിഎംഎസ് വഞ്ചനാദിനം ആചരിച്ചിരുന്നു. അതിനിടയിലാണ് ഭരണപക്ഷ എംഎല്‍എ തന്നെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

2001 മുതല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍ക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ എസ്റ്റേറ്റുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍വീര്യമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുകയും ഏറ്റവും അവസാനം കഴിഞ്ഞ ഒക്‌ടോബര്‍ 12ന് മണ്ണാര്‍ക്കാട് തത്തേങ്ങലത്തെ അവശേഷിക്കുന്ന 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 12നകം സംസ്ഥാനത്ത് ഇത്തരത്തില്‍ ശേഖരിച്ച 2000 ലിറ്റര്‍ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് യു.എന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍വ്വീര്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

സംസ്ഥാനത്തിന് പുറത്തുളള പ്ലാന്റില്‍ കൊണ്ടുപോയി നിര്‍വ്വീര്യമാക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. രണ്ടു ഏജന്‍സികള്‍ മാത്രമാണ് നിര്‍വ്വീര്യമാക്കുന്നതിനുളള പ്രൊപ്പോസല്‍ നല്‍കിയത്. ഇതിന്‍മേലുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കീടനാശിനി മാറ്റിയ ബാരലുകളില്‍ 5 വര്‍ഷം വരെ ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കിലും ഫെബ്രുവരി 15നകം ഇവ നിര്‍വ്വീര്യമാക്കുന്ന പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങളുടെ ആശങ്കയകറ്റുമെന്നുമന്നണ് മന്ത്രിയുടെ മറുപടി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

പത്തനംതിട്ടയില്‍ കുട്ടികളുമായി സഞ്ചരിക്കവെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരി പോയി

Kerala

വിധവയുടെ ചെക്ക് കൈക്കലാക്കി കള്ളയൊപ്പിട്ട് 25 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമം: ഭര്‍തൃസുഹൃത്ത് പിടിയില്‍

Kerala

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies