Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അട്ടപ്പാടിയില്‍ മാനസിക വൈകല്യമുള്ളവര്‍ പെരുകുന്നു

Janmabhumi Online by Janmabhumi Online
Dec 2, 2014, 10:35 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

അഗളി: അട്ടപ്പാടി ഊരുകളില്‍ മാനസിക വൈകല്യരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. യുവതീയുവാക്കളിലാണ് അധികവും മാനസികരോഗം പിടിപെടുന്നത്. മദ്യമയക്കുമരുന്നുകളുടെ അമിത ഉപയോഗവും കുടുംബജീവിത ദുരിത പശ്ചാത്തലങ്ങളുമാണ് ആദിവാസികള്‍ക്കിടയില്‍ ഈ രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. ഇതുവഴി ആത്മഹത്യയും പെരുകുന്നു. രണ്ടുവര്‍ഷത്തിനിടെ 238 ആദിവാസികള്‍ അട്ടപ്പാടിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

പട്ടികവര്‍ഗ ക്ഷേമത്തിനായി നിരവധി പാക്കേജുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മാനസിക രോഗികളെ പുനരധിവസിപ്പിച്ച് ചികിത്സ നല്‍കാനുള്ള സംവിധാനമുണ്ടായിട്ടില്ല. രോഗം പിടിപെട്ട് തെരുവില്‍ അലയുന്നവരും നിരാലംബരായി ഊരില്‍ കഴിയുന്നവരും ഏറെയാണ്. രോഗം പിടിപെട്ട് മരുന്നും ഭക്ഷണവും വസ്ത്രവും ലഭിക്കാതെ കൈക്കുങ്ങളുമായി അലയുന്ന ആദിവാസി യുവതികളും കൗമാരക്കാരും വൃദ്ധജനങ്ങളും അട്ടപ്പാടിയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയാണ്. അതേസമയം അക്രമാസക്തരാകുന്ന രോഗികള്‍ വളരെ കുറവാണ് ഇവിടെ. കൃത്യമായി മരുന്നും പരിചരണങ്ങളുമുണ്ടായാല്‍ വളരെവേഗം സുഖപ്പെടുന്ന രോഗികളാണ് അധികവും. എന്നാല്‍ ചിത്തഭ്രമം ദൃശ്യമായാല്‍ ബന്ധുക്കള്‍ ഉപേക്ഷിക്കുകയാണ്.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മാനസികരോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങളുണ്ടെങ്കിലും പ്രവര്‍ത്തനം കടലാസില്‍ ഉറങ്ങുകയാണ്. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സേവനങ്ങളാണ് ആദിവാസികളായ മാനസികരോഗികള്‍ സ്വാന്തനമാകുന്നത്. ഇവിടെ എല്ലാദിവസവും മാനസികരോഗികള്‍ക്ക് ചികിത്സ നല്കുന്നുണ്ട്. കൂടാതെ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന മെഹക് ട്രസ്റ്റിന്റെ സുപ്പീരിയര്‍ മനഃശാസ്ത്രജ്ഞയായ ഡോ. ചിത്ര വെങ്കിടേശ്വരന്‍ മാസത്തിലൊരിക്കല്‍ രോഗികളെ പരിശോധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മാനസിക പരിപാടിയുടെ ഭാഗമായി എല്ലാമാസവും രണ്ടാമത്തെ ബുധനാഴ്ചയില്‍ വിവേകാനന്ദയില്‍ വിദഗ്ധ ഡോക്ടര്‍മാരെത്തി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കിവരുന്നു.

എന്നാല്‍ ചികിത്സ നേടിയവരുടെ പിന്നീടുള്ള സ്ഥിതിയോ സ്ഥിര ചികിത്സ നേടുന്നുണ്ടോ എന്ന് അറിയാനുള്ള സംവിധാനങ്ങളൊ ഇല്ല. 2011-ല്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തിയ സര്‍വേയില്‍ വിവിധ ഊരുകളിലായി 285-ഓളം രോഗികളെ കണ്ടെത്തിയിരുന്നു. ഇതില്‍ 74 ശതമാനംപേരും ചികിത്സ തേടിയിരുന്നില്ല. തുടര്‍ന്നു നടന്ന സര്‍വേയില്‍ ചിത്തഭ്രമം ബാധിച്ച 286 പേരെ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 124 പേര്‍ക്ക് ചികിത്സ ലഭിച്ചപ്പോള്‍ 162 പേര്‍ക്ക് പരിചരണം ലഭിച്ചില്ല. ഇതില്‍ 45 പേര്‍ തുടര്‍ചികിത്സ തേടിയതില്‍ പന്ത്രണ്ട് പേര്‍ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് എത്തിയത്.

2014 ഒക്ടോബറില്‍ 260 മാനസികരോഗികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 185 പേര്‍ വിവേകാനന്ദയില്‍ ചികിത്സ തേടുന്നു. ഇതില്‍ 160 പേര്‍ക്ക് രോഗലക്ഷണം കുറഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അധികൃതര്‍ പറഞ്ഞു. രോഗവിമുക്തരാകുന്നവര്‍ക്ക് തുടര്‍ചികിത്സയും പുനരധിവാസം, തൊഴില്‍, യോഗ തുടങ്ങി മറ്റു പരിചരണങ്ങളും ചികിത്സ ലഭിക്കാത്തവരെ കണ്ടെടത്തി ഡോക്ടറുടെ സേവനവും പരിരലക്ഷയും ലഭ്യമാക്കുകയും ചെയ്താല്‍ മാനസികരോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

പത്തനംതിട്ടയില്‍ കുട്ടികളുമായി സഞ്ചരിക്കവെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരി പോയി

Kerala

വിധവയുടെ ചെക്ക് കൈക്കലാക്കി കള്ളയൊപ്പിട്ട് 25 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമം: ഭര്‍തൃസുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies