Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചു; നാട്ടുകാരും വിദ്യാര്‍ത്ഥികളും റോഡ് ഉപരോധിച്ചു

Janmabhumi Online by Janmabhumi Online
Nov 24, 2014, 11:53 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് രണ്ടരമണിക്കൂറോളം കോളേജ് റോഡ് ഉപരോധിച്ചു. കോളേജിന് മുന്നിലെ അപകടകരമായ വലിയ വളവാണ് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യം. ഡിവൈഡറുകളില്ലാതെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തില്‍ പ്രതിഷേധിച്ച് വിക്ടോറിയ കോളേജിന് മുന്നില്‍ രണ്ടരമണിക്കൂറോളം റോഡുപരോധം സംഘടിപ്പിച്ചത്. കോളേജിലെ രണ്ടാം വര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ഥിയും യുവകവയിത്രിയുമായ വിനീതയാണ് ഇന്നലെ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോളേജിലെ വിദ്യാര്‍ഥികളും യുവജനസംഘടനകളും നാട്ടുകാരും ചേര്‍ന്ന് റോഡുപരോധിക്കുകയായിരുന്നു.

ബസുകളുടെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും മൂലം ജിവന്‍ നഷ്ടമായ ഗവ.വിക്‌ടോറിയ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി വിനീതയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എബിവിപി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ബസ് ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ട്രാഫിക് പരിഷകരണവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നഷ്ടമാക്കിയ അധികാരികളുടെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി.

കോളേജിന് മുന്നിലൂടെ പോകുന്ന സംസ്ഥാനപാത അഞ്ചോളം പ്രാധാന വിദ്യാഭ്യാസ കേന്ദ്രങ്ങളുള്ള മേഖലയാണ്. അങ്ങനെയുള്ള ഭാഗത്ത് യാതൊരു സുരക്ഷസംവിധാനവുമൊരുക്കാത്തതിനാലാണ് ഇത്തരം അപകടങ്ങളുണ്ടാകുന്നതെന്നാരോപിച്ച് യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നൂറകണക്കിന് വിദ്യാര്‍ഥിനികളുള്‍പ്പടെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ കുത്തിയിരുന്നു ഉപരോധം തീര്‍ത്തു. പിംഎംജി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗവ. മോയന്‍ സ്‌കൂളിന് സമീപം ഉപരോധം തീര്‍ത്തതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കരുക്കുണ്ടായി. തുടര്‍ന്ന് കോളേജ് റോഡിലൂടെ പോകേണ്ട വാഹനങ്ങളെ താരേക്കാട്-കൊപ്പം വഴി തിരിച്ച് വിടുകയായിരുന്നു.

സംഭവമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ഹരിപ്രസാദ്, എസ്‌ഐ എം സുജിത് എന്നിവര്‍ കോളേജ്‌വിദ്യാര്‍ഥികള്‍, അധ്യാപകരുമായി ചര്‍ച്ചചെയ്തു വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നേറ്റു. കോളേജിന് മുന്നില്‍ നൂറടിറോഡിലേക്ക് തിരിയുന്ന ഭാഗത്ത് താല്‍ക്കാലികമായി ഡിവൈഡറുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ബിജെപി നേതാവ് എന്‍ ശിവരാജന്‍, സിപി ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജനപ്രതിനിധികളായ ഷാഫി പറമ്പില്‍, ടി.എന്‍ കണ്ടമുത്തന്‍, നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് ഈ റോഡിലെ അപരിഷ്‌കൃതമായ ഗതാഗതസംവിധാനം ഒഴിവാക്കി ശാശ്വതമായ സംവിധാനം കൊണ്ടുവരാന്‍ ഇടപെടുമെന്ന് ഇവര്‍ ഉറപ്പുനല്‍കി.

ജില്ല ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത് വിനിതയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ചു. ചളവറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സ്‌നേഹലതയാണ് വിനിതയുടെ മാതാവ്. സഹോദരി വിനയ ചളവറ ഹയര്‍സെക്കണ്ടറി പത്താംതരം വിദ്യാര്‍ഥിനി. അച്ഛന്‍ വിജയകുമാര്‍ വിദേശത്താണ്. ഇന്ന് അദ്ദേഹം വീട്ടിലെത്തിയ ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. കുട്ടികളിലെ സര്‍ഗാത്മകതക്കുള്ള ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ കുട്ടികളുടെ പത്മശ്രീ എന്നറിയപ്പെടുന്ന ബാലശ്രീ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിനിയാണ് വിനീത.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

പത്തനംതിട്ടയില്‍ കുട്ടികളുമായി സഞ്ചരിക്കവെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരി പോയി

Kerala

വിധവയുടെ ചെക്ക് കൈക്കലാക്കി കള്ളയൊപ്പിട്ട് 25 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമം: ഭര്‍തൃസുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies