Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനപക്ഷ യാത്രയ്‌ക്ക് ബാറുടമയുടെ പണം

Janmabhumi Online by Janmabhumi Online
Nov 19, 2014, 01:08 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ലഹരിവിമുക്തകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര ആര്‍ഭാടമാക്കാന്‍ ബാറുകളില്‍ നിന്നും പണപ്പിരിവ് നടത്തിയതോടെ യാത്രയുടെ ഉദ്ദേശ്യശുദ്ധി തകര്‍ന്നടിഞ്ഞു. തിരുവില്വാമല കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓക് ട്രീ ബാറില്‍ നിന്നും അയ്യായിരം രൂപ സംഭാവന വാങ്ങിയത് തെളിവ് സഹിതം പുറത്തുവന്നതോടെയാണ് സുധീരന്റെ ഖദറിലും മദ്യക്കറ പുരണ്ടത്.

എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അവഗണിച്ച യാത്ര തുടങ്ങിയപ്പോള്‍ തന്നെ പൊളിഞ്ഞിരുന്നു.  ഇപ്പോള്‍ ബാറിനെതിരായ സമരയാത്രയ്‌ക്ക് ബാറുകാരില്‍ നിന്ന് പിരിവ് വാങ്ങിയെന്നു കൂടി തെളിഞ്ഞതോടെ യാത്ര സുധീരനു തന്നെ നാണക്കേടായി.

സംഭവം പുറത്തായതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാനയെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. ജനപക്ഷയാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന അന്നുതന്നെയാണ് പണപ്പിരിവിന്റെ വാര്‍ത്തയും പുറത്തുവന്നത്.

സംഭവം അറിഞ്ഞ ഉടനെ ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് തേടിയെന്നാണ് കെപിസിസി പ്രസിഡന്റ് അവകാശപ്പടുന്നത്. മണ്ഡലം നേതൃത്വത്തിന്റെ തലയില്‍ എല്ലാഭാരവും കെട്ടിവെച്ച് രക്ഷപ്പെടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഡിസിസി നേതൃത്വം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം പ്രസിഡന്റിനെതിരെ  നടപടി എടുത്തിട്ടുള്ളത്.

നവംബര്‍ 12നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് നല്‍കിയ രസീത് സഹിതമുള്ള വാര്‍ത്ത പുറത്തുവന്നത്. കാസര്‍കോട്ടു നിന്ന് ആരംഭിച്ച ജനപക്ഷയാത്ര യാതൊരു തരത്തിലുള്ള  ചലനങ്ങളും സൃഷ്ടിക്കാതെ നിഷ്‌ക്രിയമായി നീങ്ങുന്നതിനിടെയാണ് പണപ്പിരിവ് വാര്‍ത്ത തെളിവ് സഹിതം പുറത്തുവന്നത്.

ഓരോ ബൂത്ത് കമ്മിറ്റിയും ജനപക്ഷയാത്രയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നടക്കുമ്പോള്‍ പതിനയ്യായിരം രൂപവീതം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ജനങ്ങളെ ഞെക്കിപ്പിഴിയുകയായിരുന്നു. ഇതിനുപുറമെ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ പരിപാടിയുടെ സ്വീകരണ നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ സംഭാവനയായും കൈപ്പറ്റിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപവരെ ആവശ്യപ്പെട്ടിരുന്നതായി ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പണം കൊടുത്തില്ലെങ്കില്‍ സ്ഥാനചലനം ഉണ്ടാകുമെന്ന ഭീഷണി ഉയര്‍ത്തിയാണ് കെപിസിസി പ്രസിഡന്റിന്റെ യാത്ര കെങ്കേമമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

India

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

Kerala

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies