Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നികുതി വെട്ടിച്ച് കോഴിക്കടത്ത് വ്യാപകം

Janmabhumi Online by Janmabhumi Online
Nov 16, 2014, 10:31 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: നികുതി വെട്ടിച്ച് അതിര്‍ത്തികളിലൂടെ കോഴിക്കടത്ത് വ്യാപകം. തമിഴ്‌നാട്ടില്‍നിന്നാണ്  ഇറച്ചിക്കോഴി ദിനംപ്രതി കേരളത്തിലത്തെുന്നത്. മുഖ്യമായും ഇരുചക്രവാഹനങ്ങളിലാണ് കോഴി കടത്ത്.അതിര്‍ത്തി പ്രദേശമായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ വാഹനങ്ങളില്‍ ഇറച്ചിക്കോഴികളെ സംഭരിച്ച് കച്ചവടക്കാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് പതിവാണ്. ഇതുമൂലം സര്‍ക്കാറിന് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമുണ്ട്.നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അതിര്‍ത്തി കടക്കുന്നത്.

ഒരു വാഹനത്തില്‍ 100 മുതല്‍ 150 കിലോ വരെ ഇറച്ചിക്കോഴിയുണ്ടാകും. കിലോക്ക് നികുതിയും സെസുമടക്കം സര്‍ക്കാറിന് 8.50 രൂപ ല’ിക്കേണ്ടതാണ്.പോലീസും വില്‍പനനികുതി വകുപ്പും മൃദുസമീപനം കൈക്കൊള്ളുന്നതായി ആരോപണമുണ്ട്.

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലീസ് വില്‍പനനികുതി വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. ഇവര്‍ വാഹനത്തിലുള്ള കോഴികളുടെ തൂക്കം കണക്കാക്കി പിഴ ഈടാക്കി വാഹനമടക്കം വിട്ടു നല്‍കുന്നു.ചിറ്റൂര്‍ മേഖലയില്‍ മാത്രം കോഴിക്കടത്തിന് സന്നദ്ധരായ നൂറുകണക്കിന് യുവാക്കളുണ്ട്.  ഇതിനിടെ ചെക്ക്‌പോസ്റ്റിന് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെയാണ് ഇറച്ചിക്കോഴി കടത്ത് സജീവമായിട്ടുണ്ട്.ഇതിലൂടെ നികുതിയിനത്തില്‍ പ്രതിദിനം 30 ലക്ഷം രൂപയിലധികമാണ് സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം.

വില്‍പന നികുതി, പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ അനധികൃതകടത്തെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കോഴികടത്തുന്നത് നടുപ്പുണ്ണി ചെക്ക്‌പോസ്റ്റിലൂടെ മാത്രമേ കഴിയൂ എന്നിരിക്കേ പൊള്ളാച്ചിയില്‍ നിന്ന് കോഴി കയറ്റി വരുന്ന വാഹനങ്ങള്‍ ഗോപാലപുരം മണ്ണൂരിലുള്ള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് അധികൃതരെ സ്വാധീനിച്ച് കടന്നതിനു ശേഷം ഗോപാലപുരം സംസ്ഥാന ചെക്ക്‌പോസ്റ്റ് എത്തുന്നതിന് 200 മീറ്റര്‍ മുന്നിലൂടെയുള്ള വഴിയിലൂടെ കടന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ സഞ്ചരിച്ച് ചെക്ക്‌പോസ്റ്റിന് മറുവശത്ത് എത്തും. പിന്നീട് അഞ്ചാംമൈലിലെത്തി ഊടുവഴിയിലൂടെ നാലാംമൈലില്‍ എത്തി ചിറ്റൂര്‍, കബ്ലിചുങ്കം വഴി കടക്കുകയാണ് പതിവ്. ഇതിനായി പുലര്‍ച്ചെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോപാലപുരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി ദിനംപ്രതി 20ലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒരു വാഹനം കടത്തിവിടാന്‍ 2000 രൂപ ഉടമ ഈടാക്കുന്നുമുണ്ട്. കൂടാതെ വാഹനങ്ങളെ ചെക്ക്‌പോസ്റ്റ് കടത്തിവിടാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Biju Menon Suresh Gopi Ottakomban movie stills
Entertainment

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

Kerala

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

Kerala

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍
India

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ പിഴവ് : മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് തന്നെ നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു ; രാഷ്‌ട്രസുരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം : ദത്താത്രേയ ഹൊസബാളെ

മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു, നേരിയ വര്‍ദ്ധന ജൂലായ് 1 മുതല്‍

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies