Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടുംബശ്രീ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2014, 09:45 pm IST
in Alappuzha

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

ആലപ്പുഴ: കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് സിപിഎമ്മിന്റെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ തെരുവ് യുദ്ധം. കുടുംബശ്രീയുടെ യോഗം നടന്ന കളക്‌ട്രേറ്റിലെ ഹാളിലേക്ക് ഇവര്‍ ഇരച്ചുകയറി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്ലെറിഞ്ഞു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുകാരെ കയ്യേറ്റം ചെയ്യാനും കുടുംബശ്രീ പ്രവര്‍ത്തര്‍ ശ്രമിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ നാസര്‍, ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി എന്നിവരുടെ നേതൃത്വത്തിലാണ് നിരോധനാജ്ഞ ലംഘിച്ച് ആക്രമണം നടത്തിയത്.

പോലീസ് ബാരിക്കേഡ് ഭേദിച്ച പ്രവര്‍ത്തകര്‍ ആദ്യം കുടുംബശ്രീ ഓഫീസിലേക്കും പിന്നീട് കളക്‌ട്രേറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കളക്‌ട്രേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജില്ലാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് ഹാളില്‍ നടന്ന യോഗത്തിലേക്കും പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ജില്ലാ കോര്‍ഡിനേറ്ററെ അസഭ്യം പറഞ്ഞു. പിന്നിട് ആലപ്പുഴ സബ് കളക്ടറും പോലീസും ഇടപ്പെട്ടാണ് ജില്ലാ കോര്‍ഡിനേറ്ററെ രക്ഷപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് അംഗമായ കെ.ജി. രാജേശ്വരി, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജലജാ ചന്ദ്രന്‍, ഷീജപാലമേല്‍, കുഞ്ഞുമോള്‍, ഷൈലജ, അമ്പിളി, ഷീന, മായ, ഉഷകുമാരി, മഹേശ്വരി, വി.വി. ഷീല, ഷീജാലക്ഷ്മി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വരും ദിവസങ്ങളിലും ജില്ലാ കോര്‍ഡിനേറ്റര്‍ക്കെതിരെ സമരം നടത്താനാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ തീരുമാനം.

അതിനിടെ കുടുംബശ്രീയെ സിപിഎമ്മിന്റെ പോക്കറ്റ് സംഘടനയാക്കാനുളള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുടുംബശ്രീ സംരക്ഷണ മാര്‍ച്ചും നടത്തി. കുടുംബശ്രീ ഓഫീസിന് മുന്നില്‍ സിപിഎം സമരവും ഇവിടേയക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ചും എത്തിച്ചേരുമ്പോള്‍ ഉണ്ടാകാനിടയുളള അനിഷ്ടസംഭവങ്ങള്‍ മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് കുടുംബശ്രീയ്‌ക്ക് മുന്നിലുള്ള മാര്‍ച്ച് ഒഴിവാക്കി ഭട്ടതിരിപ്പുരയിടത്തില്‍ സമ്മേളനം നടത്തുകയായിരുന്നു.

കുടുംബശ്രീയില്‍ നടന്ന അഴിമതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഓഫീസറാണ് ഇപ്പോള്‍ ചുമതലയിലുള്ളത്. ഭവനശ്രീ വായ്‌പ എഴുതി തള്ളിയപ്പോള്‍ ചില സിഡിഎസ് ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അരൂര്‍ ഇന്‍ഡസ്ട്രീയല്‍ എസ്‌റ്റേറ്റിലെ ഒരുരുസ്വകാര്യ കമ്പനിയിലെ ഉല്‍പന്നങ്ങളാണ് കുടുംബശ്രീ ലേബല്‍ ഒട്ടിച്ച് ഹോം ഷോപ്പ് വഴി വിറ്റഴിക്കുന്നത് എന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.

2006 മുതല്‍ നാളിതു വരെയുള്ള കൂടുംബശ്രീയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി മറച്ചുവയ്‌ക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരെ സിപിഎം തെരുവില്‍ ഇറക്കിയതെന്ന് ഷുക്കൂര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

പുതിയ വാര്‍ത്തകള്‍

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.