Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 12:50 pm IST
in Ernakulam

കാക്കനാട്: ഭാരതത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ സ്വാതന്ത്രപ്രസ്ഥാനങ്ങളേയും അവഹേളിക്കുന്ന നയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചതെന്ന് രാഷ്‌ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ കാര്യകാരി അംഗം വല്‍സന്‍ തില്ലങ്കരി. എറണാകുളം മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഥസഞ്ചല പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശികധാരയെ സഹായിക്കുന്നതിനും കമ്മ്യൂണിസത്തിന്റെ വ്യാപനത്തിനും വേണ്ടി റഷ്യയില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഭാരതത്തിന് വേണ്ടി ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. മറ്റെല്ലാ രാഷ്‌ട്രീയ കക്ഷികളും ഇന്ത്യ എന്ന് ചേര്‍ക്കുമ്പോള്‍ ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നാണെഴുതുന്നത്. വിദേശത്ത് താഷ്‌ക്കെന്റില്‍ പിറന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ഹിന്ദുക്കളോട് കൂറു പുലര്‍ത്തുമെന്നും അദ്ദേഹം ചോദിച്ചു.കാക്കനാട് നടന്ന പഥസഞ്ചലനത്തില്‍ ഗണവേഷധാരികളായ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.

ആലുവ: ആര്‍എസ്എസ് ആലുവ നഗരത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിച്ചു. ദേശം മംഗലപ്പുഴ പാലത്തിനു സമീപത്തുനിന്നും ആരംഭിച്ച പഥസഞ്ചലനം ദേശം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ ആലുവ ജില്ലാ ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍.എസ്സ.് എസ്സിന്റെ ആഭിമുഖ്യത്തില്‍ വിജയദശിമി ദിനത്തോടനുന്ധിച്ച 23 മണ്ഡലങ്ങളില്‍ പഥസഞ്ചനവും പൊതുപരിപാടികളും നടന്നു. മൂവായിരത്തോളം പൂര്‍ണ്ണഗണവേഷധാരികള്‍ പഥ സഞ്ചലനത്തിലും അമ്മമാരുള്‍പ്പെടെ അനുഭാവികള്‍ അയ്യായിരത്തോളം പേരും പങ്കെടുത്തു.എലൂരില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി ഓര്‍ഗനേഷന്‍ സെക്രട്ടറി എ.വിനോദ് സംസാരിച്ചു.കടുങ്ങല്ലൂരില്‍ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി രേജേഷ്, ചൂരനിക്കരയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി ബാബു, ആലുവയില്‍ ഭാരതീയ വിചാരകേന്ദ്രം മേഖല സെക്രട്ടറി പി. സഞ്ജീവ്, ഇിടത്തലയില്‍ പി.കെ രാജീവ് തുടങ്ങി വിവിധക്ഷേത്ര ഭാരവാഹികള്‍ മറ്റ് ആഘോഷ പരിപാടികളില്‍ സംസാരിച്ചു.

പെരുമ്പാവൂര്‍: രാഷ്‌ട്രനന്മ ലക്ഷ്യം വച്ചുകൊണ്ട് മുതിര്‍ന്ന കാര്യകര്‍ത്താക്കളും മഹത് വ്യക്തികളും നടത്തുന്ന ആഹ്വാനങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരം ആഹ്വാനങ്ങള്‍ സമൂഹം ഏറ്റെടുത്താല്‍മാത്രമേ രാഷ്‌ട്രപുരോഗതി കൈവരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പംപടിയില്‍ നടന്ന വിജയദശമി ആഘോഷപരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരത പ്രധാമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ രാഷ്‌ട്രനന്മയ്‌ക്കായാണ് ഓരോ പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നത്. ഇത് ജനസമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയകാലംകൊണ്ട് ഭാരതം ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ആഘോഷ പൊതുപരിപാടിയില്‍ എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസര്‍ കെ.കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ആല്‍പ്പാറ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച പഥസഞ്ചലനത്തില്‍ ആയിരത്തില്‍പരം പൂര്‍ണ്ണ ഗണവേഷധാരികളായ സ്വയംസേവകര്‍ അണിനിരന്നു. പഥസഞ്ചലനം കുറുപ്പംപടി രാഷ്‌ട്ര ചേതനാനഗറില്‍ സമാപിച്ചു. രായമംഗലം, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട് താലൂക്കുകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. കായിക പ്രദര്‍ശനം, അമൃതവചനം, വ്യക്തിഗീതം, യോഗ എന്നിവ ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.