ചൊവ്വയില്‍ പര്യവേഷണത്തിനുള്ള ആദ്യപരീക്ഷണം തന്നെ വിജയിച്ച ഏകരാജ്യമാണ് ഭാരതം. അതിനു വേണ്ടി ഭാരതം ഉപയോഗിച്ചത് ക്രയോജനിക് സാങ്കേതിക വിദ്യയും.
ക്രയോജിനിക് സാങ്കേതിക വിദ്യയില്‍ ആദ്യ റിസര്‍ച്ചുകള്‍ ഭാരതത്തില്‍ തുടങ്ങിവച്ച ശാസ്ത്രജ്ഞന്റെ പേര് നമ്പി നാരായണന് എന്നായിരുന്നു. പത്രത്തിനു സര്‍ക്കുലേഷന്‍ കൂട്ടാനും കരുണാകരനെ അധികാരത്തില്‍ നിന്നും ഇറക്കി ആന്റണിക്ക് അധികാരം പിടിച്ചടക്കാനും ഒരു പത്രവും ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവും ചേര്‍ന്ന് വ്യാജകഥകള്‍ മെനഞ്ഞു ജീവിതം തകര്‍ത്ത ശാസ്ത്രജ്ഞന്. നമ്പി നാരായണ്‍ നഷ്ടമായത് ജീവിതം ആയിരുന്നെങ്കില്‍ രാജ്യത്തിനു നഷ്ടമായത് ഒരു അസാമന്യ പ്രതിഭയെ. ക്രയോജിനിക് സാങ്കേതിക വിദ്യയില്‍ രൂപംകൊണ്ട മംഗള്യാന് വിജയത്തില്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ ഇരിക്കുന്നുത് എന്നത് അത്യന്തം അറപ്പുളവാക്കുന്ന ഒരു യാഥാര്‍ത്ഥ്യം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: