Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്ലുകള്‍ ഇനിയില്ല പുന:സംഘടനയെന്ന് വാദം, തെരഞ്ഞെടുപ്പ് തന്ത്രമെന്ന് കോണ്‍ഗ്രസ് മന്ത്രി

Janmabhumi Online by Janmabhumi Online
Sep 21, 2014, 06:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പാര്‍ട്ടി ന്യൂനപക്ഷ സെല്ലുകളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. ഹരിയാന, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നാടകീയമായ നടപടി. സംസ്ഥാന കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടെന്ന് സപ്തംബര്‍ 2-ന് ദേശീനേതൃത്വം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

സര്‍ക്കുലര്‍ ലഭിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പ്രത്യേകിച്ച് ദേശീയ നേതൃത്വത്തിന്റെ നടപടിക്കു പിന്നിലെ യുക്തി എന്തെന്ന് സംസ്ഥാന നേതൃത്വത്തിന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും പുന:സംഘടനയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും ഉടന്‍ തന്നെ പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും എഐസിസിയുടെ ന്യുനപക്ഷ വകുപ്പ് തലവന്‍ ഖുര്‍ഷിദ് അഹമ്മദ് പറയുന്നു. സെല്ലുകളുടെ പുനരേകീകരണം പുന:സംഘടനയുടെ ഭാഗം തന്നെയാണ്. എസ് സി/എസ് ടി, വനിതാ സെല്‍ എന്നിവ പോലുള്ളവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒബിസി, എക്‌സ് സര്‍വ്വീസ് മെന്‍സ് എന്നിവയാണ് പിരിച്ചുവിട്ടതെന്നും ഉടന്‍ തന്നെ ഇത് പുന:സംഘടിപ്പിക്കുമെന്നും രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായിയായ കെ. രാജു പറഞ്ഞു. എസ് സി/എസ്ടി അധ്യക്ഷനാണ് രാജു.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ് ഏറ്റവും കാലപ്പഴക്കം ചെന്നതാണ്. ന്യൂനപക്ഷ സെല്ലിലൂടെ നിരവധി പേര്‍ അവരുടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചിട്ടുമുണ്ട്. ഗുലാം നബി ആസാദ്, സി.കെ. ജാഫര്‍ ഷെരീഫ് എന്നിവര്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിവരാണ്.

പാര്‍ട്ടി തീരുമാനത്തിനു പിന്നിലെ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും ന്യൂനപക്ഷസെല്ലുകളുടെ മുസ്ലീം നേതൃത്വത്തിന്റെ പരാജയമാണ് ഇതിനുപിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ഘടകങ്ങള്‍ വിശ്വാസിക്കുന്നു. മുസ്ലീംങ്ങളുടെ പേരുകള്‍ മാത്രമേ ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷ പദവിയിലേക്ക് വരുന്നുള്ളു എന്ന ആക്ഷേപമാണ് സെല്ലുകള്‍ പിരിച്ചുവിട്ട നടപടികള്‍ക്കു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിങ്ങളായ യുവാക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിദ്യാഭാസത്തെ താരതമ്യം ചെയ്യാനോ, ആധുനിക ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനോ പലരും തയ്യാറാകുന്നില്ലെന്നും മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് മന്ത്രി ആരോപിക്കുന്നു.

ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെല്ലുകള്‍ പിരിച്ചുവിട്ട് ന്യൂനപക്ഷങ്ങളുമായും അല്ലാത്തവരുമായും വിലപേശുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനപ്പുറം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മുഖംമിനുക്കലിന്റെ ഭാഗമായി ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ട കോണ്‍ഗ്രസ് നടപടി വിചിത്രവും, തമാശക്കുവക നല്‍കുന്നതാണെന്നും ബിജെപി പ്രതികരിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

World

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

Kerala

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

Kerala

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies