Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഗണേശോത്‌സവം ഇന്നലെ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 11:08 am IST
in Travel

ഇന്ന് ആഗസ്റ്റ് 29 വെള്ളിയാഴ്ച വിനായക ചതുര്‍ത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചുവരുന്ന സുദിനമാണ്. മൂന്ന് ലോകങ്ങളും മൂന്നടികൊണ്ടളന്ന് സര്‍വ്വേശ്വരന്റെ മുന്നില്‍ അഹംഭാവത്തെ സമര്‍പ്പിക്കാന്‍ മഹാബലിയെ പ്രാപ്തനാക്കിയ സാക്ഷാല്‍ വാമനഭഗവാനെന്ന തൃക്കാക്കരയപ്പന്‍ തന്നെയാണല്ലോ സുതലത്തില്‍ തന്റെ ഭക്തനായ മഹാബലിക്ക് കൂട്ടായി കാവല്‍നിന്നതും. അഹങ്കാര ബീജം മനസില്‍നിന്ന് പോയി അകക്കണ്ണ് തുറക്കുമ്പോള്‍ സാക്ഷാല്‍ പരമേശ്വരനായ നാരായണനെ കാണാനാവുന്നു. നിത്യാനന്ദം പകര്‍ന്നുനല്‍കുന്ന ആ ആനന്ദസ്വരൂപനെയാണ് നമ്മള്‍ വിവിധ ഭാവങ്ങളില്‍ ആരാധിക്കുന്നതും തൂമ്പയിലും തുമ്പിയിലും പുഞ്ചിരിക്കുന്ന മുഖങ്ങളിലും ദീനരിലും സര്‍വ്വചരാചരങ്ങളിലും ദര്‍ശിക്കുന്നതും.

സച്ചിദാനന്ദപ്പൊരുൡനെ അടുത്തറിയണമെങ്കില്‍ മനസ് നിര്‍മ്മലമാവണം. അകവും പുറവും ശുദ്ധമാവണം. സദ്‌സ്വഭാവനിരതനാവണം. ഹൈന്ദവ സംസ്‌കാരത്തിന്റെ പുണ്യമായ ഉത്‌സവാഘോഷങ്ങളില്‍ പങ്കെടുക്കണം.

കോണ്‍ഗ്രസിലെ ബാലഗംഗാധര തിലകനും കോണ്‍ഗ്രസ് നാഗ്പൂര്‍ ജില്ലാ കമ്മറ്റിയംഗമായിരുന്ന ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറും ഗണേശോത്‌സവത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയത് ജാതിവ്യത്യാസങ്ങള്‍ക്കും അയിത്താചരണങ്ങള്‍ക്കും അതീതമായി ഹിന്ദുജനസമൂഹത്തെ വൈദേശിക ഭരണത്തിനെതിരെ ഒന്നിപ്പിക്കാമെന്നതിനാലാണ്.

രാഷ്‌ട്രീയ ജാഗ്രതയും സാമാജിക മനോബലവും ധര്‍മ്മജാഗരണവും ലക്ഷ്യമാക്കി ഗണേശോത്‌സവത്തിന് പുറമെ ശിവമഹോത്‌സവവും ഗോവധനിരോധന സമിതികളും ക്ലബുകളും സംഘടിപ്പിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലകന്‍.

ഡോക്ടര്‍ കേവശ്ബലിറാം ഹെഡ്‌ഗേവാറാണ് 1919 ല്‍ നാഗ്പൂരില്‍ രാഷ്‌ട്രീയ ഉത്‌സവമണ്ഡല്‍ സ്ഥാപിച്ചത്. ഈ സംഘടനയുടെ ബാനറില്‍ സ്വയംസേവകര്‍ ഗണേശോത്‌സവത്തില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ട് ആഘോഷവേളകള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി കൊള്ളനടത്തുന്ന മുസ്ലീം സാമൂഹ്യവിരുദ്ധരുടെ ശ്രമങ്ങള്‍ക്ക് തടയിട്ടിരുന്നു. ഗണേശവിഗ്രഹം ഒഴുക്കുന്ന ഹിന്ദു ഉത്‌സവവേളകളില്‍ നാഗ്പൂരിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുകയെന്നത് ഒരു വിഭാഗം മുസ്ലീങ്ങളുടെ വിനോദമായിരുന്നു.

1937 ല്‍ പൂനെയിലെ സോന്യാമാരുതി ക്ഷേത്രത്തില്‍ മണിമുഴക്കുന്നത് മുസ്ലീങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ മെയ് 14 വരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹിന്ദുവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തില്‍ ഹൈന്ദവ അനുകൂലമായ ഭരണമാറ്റം ഉണ്ടായെങ്കിലും ഹിന്ദുവിരുദ്ധ, നെഹ്‌റുവിയന്‍-ഇടതുപക്ഷ മതേതരവാദികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന പിന്തിരിപ്പന്‍ നയങ്ങളെ ഭരണസിരാകേന്ദ്രങ്ങളിലിരുന്ന് നടപ്പിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവിത്രമായ കുടുംബബന്ധങ്ങളും സ്വസ്ഥമായ ജീവിതവും ആശിക്കാത്ത ഏത് പുരുഷനും സ്ത്രീയുമാണുള്ളത്. മക്കള്‍ വഴിപിഴച്ചുപോവാനാഗ്രഹിക്കുന്ന അച്ഛനമ്മമാരും ഉണ്ടാവുകയില്ല.

ഓണാഘോഷവും ഗണേശോത്‌സവവും ജന്മാഷ്ടമിയും ചതയദിനാഘോഷങ്ങളും ആറന്മുള ഉത്രട്ടാതി വള്ളംകളിയും രാമായണോത്‌സവവും കൊട്ടിയൂര്‍ ചിറപ്പും ആറ്റുകാല്‍ പൊങ്കാലയും ഗോവധ നിരോധന കൂട്ടായ്‌മകളുമെല്ലാം ഹൈന്ദവജനതയുടെ മഹത്തായ ജീവിതമൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥമുള്ളതാണ്.

”ഹിന്ദുമതം ലോകത്തിലെ മറ്റേതു മതത്തേക്കാളും വിശാലമനസ്ഥിതിയുള്ളതാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇത്രയും ഉദാരതയുള്ള ഏത് മതമാണുള്ളത്? മറ്റേത് മതത്തിനാണ് വളരെ നിസാരമായ പ്രാണികളെപ്പോലും ഇത്ര പരിഗണനയുള്ളത്? ഇങ്ങനെയുള്ളവരെ അഹിന്ദുക്കളാക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്തറിഞ്ഞിട്ടാണ്? ശ്രേഷ്ഠമായ ഹിന്ദുക്കളെ! നമ്മുടെ മതത്തിന്റെ രക്ഷകരാവൂ. സ്വധര്‍മ്മത്തിന്റെ വര്‍ത്തമാനകാല വിഷമതകളെക്കുറിച്ച് ചിന്തിക്കൂ. വേണ്ടത് പ്രവര്‍ത്തിക്കൂ” പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ഈ വാക്കുകള്‍ ഒാര്‍മ്മയിലിരിക്കട്ടെ.

അരുണ്‍കുമാര്‍ കെ.എസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.