ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ തന്റെ മകന് നിരപരാധിയാണെന്ന് തെളിഞ്ഞതാണെന്നും മകനെ ജയിലിന് പുറത്തേക്ക് കൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും കേസിലെ പ്രതി പേരറിവാളന്റെ അമ്മ അര്‍പുതാംബാള്‍. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത് പ്രതികളുടെ മോചനത്തിന് കാലതാമസം വരുത്തുമെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
കോടതിയിലും നിയമസംവിധാനത്തിലും വിശ്വാസമുണ്ടെന്നും അര്‍പുതാംബാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: