Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരാധനാകേന്ദ്രങ്ങളില്‍ നിന്ന്‌ ഹിന്ദുവിനെ വിരട്ടി ഓടിക്കാന്‍ ശ്രമം: ബ്രഹ്മചാരി ഭാര്‍ഗവറാം

Janmabhumi Online by Janmabhumi Online
Aug 24, 2013, 05:33 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

അഞ്ചല്‍: പ്രകൃതി ആരാധനാകേന്ദ്രങ്ങളായി ഹിന്ദുക്കള്‍ ആരാധിച്ചുവരുന്ന ആദ്ധ്യാത്മിക ഇടങ്ങളില്‍ നിന്ന്‌ ഹിന്ദുവിനെ വിരട്ടി ഓടിക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.

ഐതിഹ്യപ്രാധാന്യമേറിയ ചെറിയവെളിനല്ലൂര്‍ ആയിരവില്ലിപ്പാറ കൈയ്യേറി തീയിട്ടുനശിപ്പിച്ചതും നാഗദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതിനും പുറമെ ജഡായുപ്പാറയിലെ ശ്രീരാമക്ഷേത്രം തകര്‍ത്തതും ഇതിനുള്ള പടയൊരുക്കമാണെന്ന്‌ ഭാര്‍ഗവറാം പറഞ്ഞു.

കപടപരിസ്ഥിതി വാദവും കടുവാസങ്കേതവും പറഞ്ഞ്‌ ശബരിമലയിലും ഇതേ വിദ്വാന്മാര്‍ പഠിച്ച പണി പലതും നോക്കുന്നു. എന്നാല്‍ പ്രകൃതിയിലെ സര്‍വതിനേയും ഈശ്വരാംശമായി കാണുന്ന ഹിന്ദു സംസ്കാരം മഹാനദികളെയും മലകളെയും ഈശ്വരന്റെ വാസസ്ഥാനമായി കാണുന്നു. വനവും മലയും നദിയും ഇല്ലാതെ എങ്ങനെ ഭൂമിക്ക്‌ നിലനില്‍ക്കാന്‍ കഴിയും. പ്രകൃതിയെ സൗഹൃദഭാവത്തിന്റെ ഒരു പടികൂടിക്കടന്ന്‌ ആരാധനാ മനോഭാവത്തോടെ സമീപിച്ചവരായിരുന്നു നമ്മുടെ പൂര്‍വപിതാമഹന്മാരെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ വലിയപങ്കും കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലാണ്‌.

പ്രകൃതിയെ സംരക്ഷിച്ചാല്‍ അത്‌ നമ്മളെയും സംരക്ഷിക്കുമെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍, സര്‍വചരാചരങ്ങളും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഹൈന്ദവ ആരാധനാകേന്ദ്രങ്ങള്‍ വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയെടുക്കാന്‍ ഹിന്ദുഐക്യവേദി മുന്നിലുണ്ടാകുമെന്നും ഭാര്‍ഗവറാം പറഞ്ഞു.

ആറന്മുളയിലും ശാസ്താംകോട്ടയിലുമടക്കം എല്ലാ പൈതൃകസ്ഥാനങ്ങളിലും ഇപ്പോള്‍ ജനങ്ങല്‍ സംരക്ഷണത്തിനും നിലനില്‍പിനുമായുള്ള പോരാട്ടത്തിലാണ്‌. ഈ ബഹുജനസമരങ്ങളിലെല്ലാം എതിര്‍ഭാഗത്ത്‌ നില്‍ക്കുന്നത്‌ മുഖ്യധാരാരാഷ്‌ട്രീയപാര്‍ട്ടികളും സര്‍ക്കാരുമാണ്‌. ജനദ്രോഹം സ്വഭാവമാക്കിയ ജനപ്രതിനിധികളാണ്‌ ഇപ്പോള്‍ ജനാധിപത്യത്തിന്റെ സംഭാവനകള്‍ എന്നത്‌ പൊതു സമൂഹം ജാഗ്ഗതയോടെ കാണേണ്ടതാണെന്ന്‌ ഹിന്ദുഐക്യവേദി ദനറല്‍സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)
World

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies