Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ ഹൈക്കമാന്റിന്‌ അതൃപ്തി

Janmabhumi Online by Janmabhumi Online
Aug 4, 2013, 10:19 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ഫലമുണ്ടാകാതിരിക്കുകയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര്‌ ശക്തമാകുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട്‌ ശക്തമാക്കുകയാണ്‌ ഐ ഗ്രൂപ്പ്‌. പ്രശ്നങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റ തലയില്‍ കെട്ടിവച്ച്‌ ചര്‍ച്ചകളെ വിവാദമാക്കുകയും ഗ്രൂപ്പ്‌ വൈരത്തിന്‌ വഴിയൊരുക്കുകയും ചെയ്തത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന നിലപാട്‌ സോണിയ ഉള്‍പ്പടെ കേന്ദ്രനേതൃത്വത്തിനുമുണ്ട്‌. പ്രശ്നങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്ത്‌ സമവായമുണ്ടാക്കാതെ ദല്‍ഹിയിലേക്കു വരികയും എല്ലാം തീരുമാനിക്കേണ്ടത്‌ ഹൈമാന്റാണെന്ന്‌ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തതില്‍ ഉമ്മന്‍ചാണ്ടിയോട്‌ സോണിയയ്‌ക്ക്‌ അതൃപ്തിയുണ്ട്‌. എ ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ ഹൈക്കമാന്റിനെ കൊണ്ട്‌ ഐ ഗ്രൂപ്പിനുമേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയതെന്നുള്ള വിലയിരുത്തലിലാണ്‌ കേന്ദ്ര നേതൃത്വം. തനിക്കുള്ള അതൃപ്തി കോണ്‍ഗ്രസ്‌ അധ്യക്ഷ, എ.കെ.ആന്റണി ഉള്‍പ്പടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്‌.

ആഭ്യന്തര വകുപ്പ്‌ ചെന്നിത്തലയ്‌ക്ക്‌ നല്‍കാനാകില്ലെന്ന നിലപാട്‌ എ ഗ്രൂപ്പ്‌ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്‌. ഉപമുഖ്യമന്ത്രി സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന്‌ മുസ്ലീംലീഗും വ്യക്തമാക്കിയിരുന്നു. ഈ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ ചെന്നിത്തലയുടെ മന്ത്രിസ്ഥാനത്തിനുള്ള ചര്‍ച്ചകളുമായി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലെത്തിയത്‌. പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രനേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച്‌ ചെന്നിത്തലയെ ഒരു സാദാമന്ത്രിയായി മന്ത്രിസഭയിലേക്കെത്തിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. എല്ലാം ഹൈക്കമാന്റ്‌ തീരുമാനിച്ചതാണെന്ന്‌ പറയുകയും ചെയ്യാം.

മന്ത്രിസഭയിലേക്കില്ലെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ചെന്നിത്തലയുടെ ഉറച്ച നിലപാട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ അംഗീകരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പുനഃസംഘടനാ ശ്രമവും കണക്കുകൂട്ടലുകളും പാളി. ഉമ്മന്‍ചാണ്ടിയുടെ പാളിയ തന്ത്രം തിരിച്ചറിഞ്ഞ കേരളത്തിലെ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ ചെന്നിത്തലയ്‌ക്കുവേണ്ടി പ്രസ്താവനയുമായി രംഗത്തെത്തി. പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഇനിയങ്ങോട്ട്‌ അതുണ്ടാകില്ലെന്ന്‌ ഉറപ്പാണ്‌. അത്തരം സൂചനകളാണ്‌ ഐ, എ ക്യാമ്പുകളില്‍ നിന്നുണ്ടാകുന്നത്‌.

അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിഞ്ഞിട്ടുണ്ട്‌. പുനഃസംഘടനയില്‍ ഘടകകക്ഷികള്‍ തടസ്സം നിന്നിട്ടില്ലെന്നാണ്‌ മുസ്ലീംലീഗിന്റെയും കേരളാകോണ്‍ഗ്രസ്‌ എം ന്റെയും നിലപാട്‌. പ്രശ്നങ്ങള്‍ വഷളാക്കിയത്‌ ഹൈക്കമാന്റാണെന്ന്‌ മുസ്ലീംലീഗ്‌ പരസ്യപ്രസ്താവനയും നടത്തി. ലീഗ്‌ ഉപാധികള്‍ വച്ചെന്ന വാര്‍ത്ത തെറ്റിധാരണ പരത്താനാണെന്ന്‌ ലീഗ്‌ നേതാവ്‌ കെ.പി.എ.മജീദ്‌ വ്യക്തമാക്കി. രമേശിന്‌ ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കാമായിരുന്നെന്നും മജീദ്‌ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ പുനഃസംഘടന നടത്തി മുഖംമിനുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

World

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Health

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies