Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഞ്ചില്‍ അഞ്ചും ഇന്ത്യക്ക്‌

Janmabhumi Online by Janmabhumi Online
Aug 3, 2013, 10:02 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ബുലവായോ: സിംബാബ്‌വെക്കതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലും ഇന്ത്യക്ക്‌ കൂറ്റന്‍ വിജയം. സിംബാബ്‌വെ ഉയര്‍ന്ന 164 റണ്‍സിന്റെ വിജയലക്ഷ്യം 96 പന്തുകളും ഏഴ്‌ വിക്കറ്റുകളും ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. വിദേശമണ്ണില്‍ ഇന്ത്യ ആദ്യമായാണ്‌ അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരുന്നത്‌.

പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ രണ്ട്‌ മാറ്റങ്ങളുമായാണ്‌ അവസാനമത്സരത്തിനിറങ്ങിയത്‌. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഓപ്പണര്‍ രോഹിത്‌ ശര്‍മ്മക്ക്‌ പകരം ശിഖര്‍ ധവാനും അമ്പാട്ടി റായിഡുവിനു പകരം ചേതേശ്വര്‍ പൂജാരയും ടീമില്‍ ഇടം കണ്ടെത്തി. അതേസമയം ജമ്മു കാശ്മീര്‍ സ്പിന്നര്‍ പര്‍വേസ്‌ റസൂലിന്‌ ഇത്തവണയും ടീമില്‍ ഇടം കണ്ടെത്താനായില്ല.

ആദ്യം ബാറ്റ്‌ ചെയ്ത സിംബാബ്‌വെ 39.5 ഓവറില്‍ 164 റണ്‍സിന്‌ ഓള്‍ ഔട്ടായി. 51 റണ്‍സെടുത്ത ഷോണ്‍ വില്യംസാണ്‌ ടോപ്‌ സ്കോറര്‍. മസാകഡ്സ 32 റണ്‍സെടുത്തു. ആറ്‌ പേര്‍ രണ്ടക്കം കാണാതെ പുറത്തായി. 8.5 ഓവറില്‍ 48 റണ്‍സ്‌ വഴങ്ങി ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അമിത്‌ മിശ്രയാണ്‌ സിംബാബ്‌വെയെ ചെറിയ സ്കോറില്‍ ഒതുക്കിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അജിന്‍ക്യ രഹാനെ (50), രവീന്ദ്ര ജഡേജ (48 നോട്ടൗട്ട്‌) ധവാന്‍ (41) എന്നിവരുടെ മികച്ച ബാറ്റിംഗാണ്‌ ഇന്ത്യക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌.

നേരത്തേ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേക്ക്‌ തുടക്കത്തിലേ തിരിച്ചടിയേറ്റു. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ പിന്നീട്‌ അവര്‍ക്ക്‌ കഴിഞ്ഞതുമില്ല. സ്കോര്‍ 13 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ അഞ്ച്‌ റണ്‍സെടുത സിബാന്‍ഡയും സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലറും മടങ്ങി. പിന്നീട്‌ സ്കോര്‍ 37-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത ടിമിസെന്‍ മരുമയും സ്കോര്‍ 45-ല്‍ എത്തിയപ്പോള്‍ 32 റണ്‍സെടുത്ത മസാകഡ്സയും മടങ്ങി. പിന്നീട്‌ വില്ല്യംസും വാലറും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 72 റണ്‍സിലെത്തിയപ്പോള്‍ 8 റണ്‍സെടുത്ത വാലര്‍ മടങ്ങി. ആറാം വിക്കറ്റില്‍ വില്ല്യംസും ചിഗുംബരയും ചേര്‍ന്ന്‌ 50 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 122-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. 17 റണ്‍സെടുത്ത ചിഗുംബരയെ അമിത്‌ മിശ്ര മടക്കി. പിന്നീട്‌ സ്കോര്‍ 126-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത മുതുംബോസിയും 133-ല്‍ എത്തിയപ്പോള്‍ 51 റണ്‍സെടുത്ത വില്ല്യംസും മിശ്രക്ക്‌ വിക്കറ്റ്‌ സമ്മാനിച്ചു. ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ കരിയര്‍ ബെസ്റ്റ്‌ പ്രകടനം നടത്തിയ മിശ്രക്ക്‌ പുറമെ മോഹിത്‌ ശര്‍മ്മ, ഉനദ്കത്‌, രവീന്ദ്ര ജഡേജ, മുഹമ്മദ്‌ ഷാമി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സിംബാബ്‌വെക്ക്‌ കഴിഞ്ഞു. ഇന്നിംഗ്സിലെ നാലാം പന്തില്‍ സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ ചേതേശ്വര്‍ പുജാരയെ ജാര്‍വിസ്‌ ബൗള്‍ഡാക്കി. പിന്നീട്‌ രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെ ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ 38 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ധവാനെ ജാര്‍വിസ്‌ ബ്രണ്ടന്‍ ടെയ്‌ലറുടെ കൈകളിലെത്തിച്ചു. പിന്നീട്‌ രഹാനെയും രവീന്ദ്രജഡേജയും ചേര്‍ന്ന്‌ സ്കോര്‍ 126 റണ്‍സിലെത്തിച്ചു. പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങി 50 റണ്‍സ്‌ നേടിയ രഹാനെയെ വാലര്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട്‌ രവീന്ദ്ര ജഡേജയും ദിനേശ്‌ കാര്‍ത്തികും (10 നോട്ടൗട്ട്‌) ചേര്‍ന്ന്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Thiruvananthapuram

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

Kerala

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies