Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാറാത്ത്‌ ക്യാമ്പിന്‌ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബന്ധം

Janmabhumi Online by Janmabhumi Online
Aug 1, 2013, 09:38 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: നാറാത്ത്‌ നടന്ന ക്യാമ്പുമായി ഇന്ത്യന്‍ മുജാഹിദ്ദീന്‌ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന്‌ കേസന്വേഷിച്ച ഡിവൈഎസ്പി പി. സുകുമാരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. പോലീസ്‌ ക്യാമ്പ്‌ റെയ്ഡ്‌ ചെയ്യുന്നതിനിടയില്‍ രക്ഷപ്പെട്ട കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന കമറുദ്ദീന്‍ വിദേശത്തേക്ക്‌ കടന്നതായി അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ കൂടുതല്‍ തീവ്രവാദ ബന്ധം വെളിപ്പെടാതിരിക്കാനാണ്‌ ഇയാള്‍ ഒളിവില്‍ കഴിയുന്നത്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സനവുള്ള സാബിദലിയുടെ അക്കൗണ്ടില്‍ നിന്ന്‌ ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരുടെ അക്കൗണ്ടുകളിലേക്ക്‌ പണം എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്‌ കേസ്‌ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.

നാറാത്ത്‌ നിരവധി ആയുധങ്ങളും ബോംബ്‌ നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്ത കേസ്‌ എന്‍ഐഎ അന്വേഷിക്കും. എന്‍ഐഎയുടെ ഹൈദരാബാദ്‌ യൂണിറ്റാണ്‌ കേസന്വേഷിക്കുക. കേസ്‌ എന്‍ഐഎ ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ്‌ സംസ്ഥാന ഡിജിപിക്ക്‌ ലഭിച്ചു. നാറാത്ത്‌ സംഭവത്തില്‍ തീവ്രവാദ സ്വഭാവമുണ്ടെന്നും വിദേശത്ത്‌ നിന്നുള്ള സാമ്പത്തിക സഹായം ക്യാമ്പിന്‌ ലഭിച്ചിട്ടുണ്ടെന്നും കേസന്വേഷിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ എന്‍ഐഎ ഏറ്റെടുത്തത്‌.അടുത്തദിവസം എന്‍ഐഎ സംഘം കണ്ണൂരിലെത്തി അന്വേഷണ സംഘത്തില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഏറ്റുവാങ്ങും.

കഴിഞ്ഞ ഏപ്രില്‍ 23ന്‌ ഉച്ചയോടെയായിരുന്നു നാറാത്തെ തണല്‍ എന്ന പേരിലുള്ള ട്രസ്റ്റിന്റെ ഓഫീസ്‌ കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തവെ 21 പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകരെ പിടികൂടിയത്‌. പരിശീലന കേന്ദ്രത്തില്‍ നിന്നും ബോംബുകളും സ്ഫോടക വസ്തു നിര്‍മ്മാണ സാമഗ്രികളും ആയുധങ്ങളും കൃത്രിമമായി നിര്‍മ്മിച്ച മനുഷ്യരൂപമുള്‍പ്പെടെയുള്ള വസ്തുക്കളും കേന്ദ്രത്തില്‍ നിന്ന്‌ കണ്ടെടുത്തിരുന്നു. തീവ്രവാദ സ്വഭാവമുള്ള കേസ്‌ എന്ന നിലയില്‍ യുഎപിഎ ചുമത്തപ്പെട്ട 21 പ്രതികളും ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്‌. കേസിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന റെയ്ഡിനിടെ രക്ഷപ്പെട്ട കമറുദ്ദീനെന്ന പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകന്റെ വീട്ടില്‍ 21 പേരെ അറസ്റ്റ്‌ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും കണ്ടെത്തിയിരുന്നു.

മൂന്ന്‌ മാസം പിന്നിട്ടിട്ടും കേസിന്റെ തുടരന്വേഷണം വൈകുന്നതില്‍ സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷപ്പെടുത്താനും എന്‍ഐഎ അന്വേഷണം ഇല്ലാതാക്കാനും കണ്ണൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തുന്നതായി വിവിധ കോണുകളില്‍ നിന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഐഎ കേസന്വേഷണം ആരംഭിക്കുന്നതോടെ ജില്ലയില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന തീവ്രവാദ സ്വഭാവമുള്ള വധക്കേസുള്‍പ്പെടെയുള്ള നിരവധി കേസുകള്‍ തെളിയുകയും ഇത്തരം കേസുകളില്‍ തീവ്രവാദ സംഘടനകളുടെ ഉന്നത നേതാക്കളുടെ ബന്ധങ്ങള്‍ പുറത്തുവരികയും ചെയ്യും.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies