Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പള്ളിയറ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:13 am IST
in Travel

പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചിലന്തിക്ഷേത്രം. പള്ളിയറ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമാണ്‌ കൊടുമണ്‍. കൃഷിയ്‌ക്കും മലഞ്ചരക്ക്‌ വ്യാപാരത്തിനും പ്രസിദ്ധമായ ഈ ജില്ലയ്‌ക്ക്‌ ചിലന്തി അമ്പലത്തിന്റെ പേരില്‍ രാജ്യാന്തരപ്രശസ്തിയുണ്ട്‌. ക്ഷേത്രത്തിനടുത്ത്‌ റോഡരുകില്‍ ഗോപുരം. തൊട്ടടുത്ത്‌ മഹാകവി ശക്തിഭദ്രന്റെ സ്മാരകം. സാംസ്കാരികകേന്ദ്രവും മഹാകവിയുടെ പ്രതിമയും ഉണ്ട്‌. ശക്തിഭദ്രന്‍ ചെന്നീര്‍ക്കര സ്വരൂപത്തിലെ അംഗമായിരുന്നു. പണ്ട്‌ ഈ ക്ഷേത്രവും ചെന്നീര്‍ക്കര സ്വരൂപത്തിന്റെതായിരുന്നു. കൊടുമണ്‍ വില്ലേജില്‍ ചന്ദനപ്പള്ളിയായിരുന്നു ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ആസ്ഥാനം.

ആചാര്യചൂഡാമണി എന്ന സംസ്കൃത നാടക രചനയിലൂടെ ശക്തിഭദ്രന്‍ ഭാരതത്തിലെങ്ങും അറിയപ്പെട്ടു. അദ്ദേഹം ജഗദ്ഗുരു ശ്രീ ശങ്കരന്റെ സമകാലീനനായിരുന്നുവത്രേ. ആചാര്യചൂഡാമണി ശങ്കരാചാര്യസ്വാമികളെ വായിച്ചുകേള്‍പ്പിച്ചു. അതുകേട്ട മൗനവ്രതത്തിലായിരുന്ന സ്വാമികള്‍ ഒന്നും പറഞ്ഞഞ്ഞില്ല. അതിനാല്‍ നിരാശനായ ശക്തിഭദ്രന്‍ തന്റെ നാടകം ചുട്ടുകളയുകയാണുണ്ടായത്‌. മാസങ്ങള്‍ക്കുശേഷം ഒരു ദിവസം ശങ്കരാചാര്യ സ്വാമികള്‍ ശക്തിഭദ്രനെ കാണാനിടയായി. ആ നാടകത്തിന്റെ മഹത്വം സ്വാമികളുടെ നാമില്‍ നിന്നുതിര്‍ന്നപ്പോള്‍ നാടകം നശിപ്പിച്ചതില്‍ മനംനൊന്ത്‌ മഹാകവി വല്ലാതെ വേദനിച്ചു. ശങ്കരാചാര്യര്‍ തന്റെ ഓര്‍മ്മിയില്‍ നിന്നും നാടകം പറഞ്ഞുകൊടുത്തുവത്രേ. ശക്തിഭദ്രന്‍ പ്രതിഷ്ഠിച്ചുവെന്ന്‌ കരുതുന്ന വൈകുണ്ഠപുരം ക്ഷേത്രവും ഇതിനടുത്താണ്‌.

പടിഞ്ഞാറോട്ട്‌ ദര്‍ശനമാണ്‌ ഈ ക്ഷേത്രം. പ്രധാന വാതിലിനുമുന്‍പില്‍ കല്‍വിളക്കുകള്‍. അതിനടുത്ത്‌ കല്‍ത്തൂണുകള്‍. കൊത്തുപണികളുടെ വൈദഗ്ധ്യം തെളിയിക്കുന്നവ. ചുറ്റുമതിലിനകത്ത്‌ ശിഖരങ്ങള്‍ നീട്ടി നില്‍ക്കുന്ന നെന്മേനിവാക, ശ്രീകോവിലില്‍ നിറയെ ചെറുതും വലുതുമായ ചിലന്തികള്‍. ക്ഷേത്രത്തിനടുത്ത്‌ നിന്നാല്‍ ചിലന്തികളുടെ ശബ്ദം കേള്‍ക്കുകയുമാകാം.

ചെന്നീര്‍ക്കര സ്വരൂപത്തിലെ ഒരു രാജകുമാരിയെ എന്തോ കാരണത്താല്‍ അറയില്‍ അടച്ചിട്ട്‌ ശിക്ഷിച്ചു. പോരെങ്കില്‍ ചിലന്തി അരിച്ചുപോകട്ടെ എന്ന്‌ ശപിക്കുകയും ചെയ്തു. ആ സ്ത്രീയുടെ ശരീരത്തെ പൊതിഞ്ഞ്‌ ചിലന്തികളുണ്ടായിരുന്നു. കുളിക്കാന്‍ പോകേണ്ടിവരുമ്പോള്‍ മക്കളെ എനിക്ക്‌ കുളിക്കണം എന്ന്‌ പറഞ്ഞാല്‍ മതി ചിലന്തികളെല്ലാം ഇറങ്ങിപ്പോകും. കുളിച്ചുകഴിയുമ്പോള്‍ വീണ്ടും അവയെല്ലാം ദേഹത്തെത്തുകയും ചെയ്യും. ഇതായിരുന്നു പതിവ്‌. ഒടുവില്‍ അവര്‍ തന്നെ ഒരു വലിയ ചിലന്തിയായി മാറി. അവിടെ ദേവീസാന്നിധ്യം കണ്ടെത്തുകയും ക്ഷേത്രം പണിയുകയും ചെയ്തു. എന്നാല്‍ രാജകുമാരി തപസ്സിരുന്നതാണെന്നും ഐതിഹ്യത്തില്‍ വ്യത്യാസമുണ്ട്‌.

ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി ദുര്‍ഗയാണ്‌. ഭഗവതിയെ ദര്‍സിച്ചശേഷം സന്നിധാനത്തെ പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ശിവനും രക്ഷസ്സും ഉണ്ട്‌. മൂന്നുപൂജ. പ്രധാന വഴിപാടുകള്‍ക്കുപുറമെ ചിലന്തി വിഷത്തിന്‌ മലര്‍നിവേദ്യമാണ്‌. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഈ ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ എത്താറുണ്ട്‌. ഈ പ്രദേശത്തുള്ളവര്‍ ദേവിയെ സങ്കല്‍പിച്ചുകൊണ്ട്‌ ഭസ്മം ശരീരത്തിലിട്ടാല്‍ ചിലന്തിവിഷം പമ്പകടക്കുമെന്ന്‌ അനുഭവസ്ഥര്‍. ഈ പ്രദേശത്ത്‌ ജനിച്ചവര്‍ക്ക്‌ ചിലന്തിവിഷം ഏല്‍ക്കാറില്ല. ചിലന്തികളെ അവര്‍ കൊല്ലുകയുമില്ല.

വൃശ്ചികമാസത്തിലെ കാര്‍ത്തികയ്‌ക്കാണ്‌ ഉത്സവം. അനേകനൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചെന്നീര്‍ക്കര സ്വരൂപത്തിന്റേയിരുന്നു ക്ഷേത്രം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റേതാണ്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.