Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യപ്പനും ഭാര്യയും വീട്ടിലേക്ക് മടങ്ങി

Janmabhumi Online by Janmabhumi Online
Jun 18, 2013, 09:45 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

ഏറ്റുമാനൂര്‍: പത്തുദിവസത്തെ ആശുപത്രിവാസത്തിനുശേഷം അയ്യപ്പന്‍ ഭാര്യ സുധയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു മടങ്ങി.

കോന്നി-കക്കാത്തോട് വനത്തിലൂടെ 40 കിലോമീറ്റര്‍ ഭാര്യ സുധയെ ചുമലിലെടുത്തുകൊണ്ട് നടന്നാണ് അയ്യപ്പന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ഒന്നരയാഴ്ച മുന്‍പ് ചികിത്സയ്‌ക്കായെത്തിയത്. രോഗം കലശലായിരുന്നതിനെ തുടര്‍ന്‌ന് സുധയെ പിന്നീട് മെഡിക്കല്‍ കോളേജിലേയക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ പത്തുദിവസത്തെ ചികിത്സയിലൂടെ ആരോഗ്യം ഒരുവിധം വീണ്ടെടുത്തതോടെ തുടര്‍ചികിത്സയ്‌ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്‌ക്കാണ് അയച്ചിരിക്കുന്നത്. ഇന്നലെ 5.30ന് പട്ടികവര്‍ഗ്ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് അയ്യപ്പനും സുധയും പത്തനംതിട്ടയ്‌ക്കു മടങ്ങിയത്.

കഴിഞ്ഞ പത്തുദിവസവും രോഗിണിയായ സുധയ്‌ക്കും അയ്യപ്പനും സഹായവും സംരക്ഷണവും നല്‍കിയ നവജീവന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പി.വി. തോമസും യാത്രയാക്കാന്‍ സന്നിഹിതനായിരുന്നു. റാന്നിയില്‍നിന്നെത്തിയ രണ്ടു ട്രൈബല്‍ പ്രമോട്ടര്‍മാരും യാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു. ഭാര്യ സുധയ്‌ക്ക് രോഗം കുറവുണ്ടെന്നതും എത്രയും പെട്ടെന്ന് വനത്തില്‍ തിരിച്ചെത്താമെന്നതും അയ്യപ്പന് ആശ്വാസവും സന്തോഷവും നല്‍കുന്നു. കാക്കത്തോട് വനത്തില്‍ നാല്‍പ്പത് കിലോമീറ്റര്‍ ഉള്‍ഭാഗത്തായി നിലനിന്നിരുന്ന അയ്യപ്പന്റെ കുടില്‍ ഇപ്പോള്‍ അവിടെയുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. കുടില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു കാണുമെന്ന് അയാള്‍ വിശ്വസിക്കുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്ന് സുധയുടെ രോഗം ഭേദമായി വിട്ടയച്ചാല്‍ വനത്തില്‍ നാട്ടില്‍നിന്ന് അധികം ഉള്ളിലല്ലാതെ ഒരു കുടില്‍ കെട്ടണമെന്നാണ് അയ്യപ്പന്‍ വിചാരിക്കുന്നത്.

പാത്രവും വസ്ത്രങ്ങളും വാങ്ങണം. പിന്നീട് മഴയൊക്കെ മാറിക്കഴിയുമ്പോള്‍ ഉള്‍വനത്തില്‍ചെന്ന് പഴയകുടിലില്‍ ചെന്നു നോക്കണം. അവസ്ഥയെന്തെന്ന്. വനത്തില്‍ നിന്ന് കുന്തിരിക്കവും തേനും ശേഖരിച്ച് നാട്ടില്‍കൊണ്ടുവന്ന് വിറ്റാണ് അയ്യപ്പനും കൂട്ടരും കഴിയുന്നത്. വിറ്റികിട്ടുന്ന പണംകൊണ്ട് നാട്ടില്‍നിന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങും. അതു തീര്‍ന്നാല്‍ പിന്നീട് നാട്ടില്‍വരുന്നത് വരെ കാട്ടുകിഴങ്ങുകളും മറ്റും ഭക്ഷിച്ച് ജീവിക്കുന്നു എന്നു പറയുമ്പോള്‍ അയ്യപ്പന്റെ മുഖത്ത് നിര്‍വ്വികാരത മാത്രം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

News

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies