Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജെഡിയു പുറത്ത്‌

Janmabhumi Online by Janmabhumi Online
Jun 16, 2013, 10:13 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

പാട്ന: ഒടുവില്‍ ഐക്യജനതാദള്‍ എന്‍ഡിഎക്ക്‌ പുറത്ത്‌. കഴിഞ്ഞ 17 വര്‍ഷത്തെ സഖ്യം ഉപേക്ഷിക്കുകയാണെന്ന തീരുമാനം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറാണ്‌ പ്രഖ്യാപിച്ചത്‌. ഇതിനുമുമ്പ്‌ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. സഖ്യം വിട്ട സാഹചര്യത്തില്‍ ജെഡിയു നിയമസഭയില്‍ വിശ്വാസവോട്ട്‌ തേടാനും നിശ്ചയിച്ചു.

ബീഹാര്‍ നിയമസഭയിലെ എന്‍ഡിഎ മന്ത്രിസഭയിലുണ്ടായിരുന്ന ബിജെപിയുടെ 11 മന്ത്രിമാരും രാജിവച്ചു. ജൂണ്‍ 19ന്‌ വിശ്വാസവോട്ട്‌ തേടാനാണ്‌ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലക്ഷ്യമിടുന്നത്‌. സഖ്യം വേര്‍പിരിയുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ശരത്‌യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും പങ്കെടുത്തു. താന്‍ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായും ശരത്‌യാദവ്‌ അറിയിച്ചു.

ബിജെപി പുതിയ ശൈലിയിലാണ്‌ പോകുന്നതെന്നും അതിനോട്‌ യോജിപ്പില്ലെന്നും നിതീഷ്കുമാര്‍ പറഞ്ഞു. ഇതുവരെ ബീഹാറിലെ മുന്നണിക്കുള്ളില്‍ സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇനി അങ്ങനെയായിരിക്കില്ലെന്ന്‌ കരുതുന്നു. മുന്നണി വിടാതെ പാര്‍ട്ടിയുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഈ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയായിരുന്നെന്നും നിതീഷ്‌ ചൂണ്ടിക്കാട്ടി.

നേരത്തെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ജെഡിയു ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ ഉചിതമായ സമയത്ത്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാമെന്ന്‌ ബിജെപി നിലപാട്‌ വ്യക്തമാക്കിയിരുന്നു.

243 അംഗ ബീഹാര്‍ നിയമസഭയില്‍ ജെഡിയുവിന്‌ 118 അംഗങ്ങളാണുള്ളത്‌. ബിജെപിക്ക്‌ 91 ഉം. പ്രധാന പ്രതിപക്ഷമായ ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ജെഡിക്ക്‌ 22ഉം കോണ്‍ഗ്രസിന്‌ നാലും സിപിഐക്ക്‌ ഒരംഗവുമുണ്ട്‌. സ്വതന്ത്രന്മാരായി ആറുപേരുമുണ്ട്‌. സംസ്ഥാനത്ത്‌ കേവലഭൂരിപക്ഷത്തിന്‌ 122 അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌.

ബിജെപി-ജെഡിയു സഖ്യം 2005 മുതല്‍ ബീഹാര്‍ ഭരിക്കുകയാണ്‌. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും യഥാക്രമം 139, 102 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ജെഡിയു 88 സീറ്റിലും ബിജെപി 55 സീറ്റിലും വിജയിച്ചാണ്‌ അന്ന്‌ ഭരണത്തിലേറിയത്‌. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും സ്ഥിതി ഏറെ മെച്ചപ്പെട്ടു. അന്ന്‌ ജെഡിയു അഞ്ചില്‍ നിന്നും 20 സീറ്റുകളായി തങ്ങളുടെ നില മെച്ചപ്പെടുത്തി. ബിജെപിയാകട്ടെ അഞ്ചില്‍ നിന്നും 12 സീറ്റുകള്‍ നേടി കരുത്തു തെളിയിച്ചിരുന്നു. ആകെ 40 ലോക്സഭാ സീറ്റുകളാണ്‌ ബീഹാറിലുള്ളത്‌.

1998 മെയ്‌ മാസത്തിലാണ്‌ എന്‍ഡിഎ സഖ്യം നിലവില്‍ വന്നത്‌. അന്ന്‌ 13 പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ജെഡിയു പ്രസിഡന്റ്‌ ശരത്‌യാദവിനെ കണ്‍വീനറായും അടല്‍ ബിഹാരി വാജ്പേയിയെ ചെയര്‍മാനാക്കിയുമാണ്‌ സഖ്യം വികസിപ്പിച്ചത്‌. 1999ല്‍ പഴയ ബീഹാറിലെ 54 ലോക്സഭാ സീറ്റുകളില്‍ ബിജെപി 23ഉം ജെഡിയു 18ഉം നേടിയിരുന്നു. നിതീഷ്‌ വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയുമായി. 2000 മാര്‍ച്ച്‌ 3ന്‌ നിതീഷ്കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്ന്‌ ഏഴു ദിവസത്തിന്‌ ശേഷം രാജിവച്ചു.

2005 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 55 സീറ്റും ബിജെപി 37 സീറ്റും നേടി. എന്നാല്‍ ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലം അസാധുവാക്കി ബീഹാറില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ്‌ 88 സീറ്റ്‌ ജെഡിയുവും 55 സീറ്റ്‌ ബിജെപിയും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ബീഹാറില്‍ അധികാരത്തിലേറിയത്‌. അന്ന്‌ വാജ്പേയിയുടെയും അദ്വാനിയുടെയും ആശിര്‍വാദത്തോടെ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയുമായി.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies