Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലി ഉദിച്ചു; സൂര്യന്‍ ഒളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 12:45 am IST
in Cricket

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ നവയുഗ പ്രതിഭയാണ്‌ വിരാട്‌ ഹ്‌ലി. മാധ്യമലോകവും കളിവിചക്ഷണന്‍മാരും ആരാധകരും ചുമ്മാതങ്ങു ചാര്‍ത്തികൊടുത്തതല്ല ആ വിശേഷണം. താരത്തിന്റെ മാറ്ററിഞ്ഞുള്ള ശരിയായ വിലയിരുത്തല്‍ തന്നെയാണത്‌. ഈ ദല്‍ഹിക്കാരന്‍ യുവാവിന്റെ ബാറ്റ്‌ നിറയെ നയനാഭിരാമമായ ഷോട്ടുകളാണ്‌. അണമുറിയാത്ത ഊര്‍ജ പ്രവാഹമായി അതൊഴുകിയ രാവില്‍ ഐപിഎല്ലിലെ പുതിയ സൂര്യന്‍മാരായ ഹൈദരാബാദ്‌ സണ്‍റൈസേഴ്സ്‌ കന്നി ത്തോല്‍വിയുടെ മേഘപടമണിഞ്ഞു. അങ്ങനെ ദിവസങ്ങള്‍ക്കു മുന്‍പ്‌ സൂപ്പര്‍ ഓവറില്‍ തങ്ങളെ കീഴടക്കിയ എതിരാളിക്ക്‌ അതേനാണയത്തില്‍ തിരിച്ചടി നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ പ്രതികാരത്തിന്റെ സുഖമറിഞ്ഞു. കോഹ്ലിയുടെ ആധികാരിക പ്രകടനത്തിലൂടെ ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ചലഞ്ചേഴ്സിന്റെ രാജകീയ ജയം. 47 പന്തില്‍ പതിനൊന്ന്‌ ബൗണ്ടറികളും നാലു സിക്സറുകളും പറത്തി പുറത്താകാതെ 93 റണ്‍സടിച്ചുകൂട്ടിയ ഹ്‌ലി മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടവും കഴുത്തിലണിഞ്ഞു. സ്കോര്‍: സണ്‍റൈസേഴ്സ്‌- 6ന്‌ 161 (20 ഓവര്‍). റോയല്‍ ചലഞ്ചേഴ്സ്‌- 3ന്‌ 162 (17.4).

കം ഓണ്‍ കോഹ്ലി വിളികള്‍ മാത്രമായിരുന്നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത്‌. കോഹ്ലി അതു ശരിക്കാസ്വദിച്ചു. ചേതോഹരമായ കട്ടുകളിലൂടെ സ്പിന്നര്‍മാരെ അതിര്‍ത്തി കടത്തി; ദാക്ഷിണ്യമില്ലാത്ത ഡ്രൈവുകളിലൂടെ പേസര്‍മാരെയും. ആക്രമണോത്സുകതയുടെ ഔന്നത്യങ്ങളിലെത്തുമ്പോഴും പിഴവുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കോഹ്ലി താണ്ഡവമാടിയ വേളയില്‍ സണ്‍റൈസേഴ്സ്‌ ബൗളര്‍മാര്‍ ഗ്രൗണ്ടിന്റെ നാലുപാടും തുരത്തിയോടിക്കപ്പെട്ടു. നാല്‌ ഓവറില്‍ 42 റണ്‍സ്‌ വഴങ്ങിയ സ്പിന്നര്‍ അമിത്‌ മിശ്രയയായിരുന്നു തല്ലുകൊള്ളികളില്‍ പ്രധാനി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‌ സ്റ്റെയ്ന്‍മാത്രം ( 4 ഓവറില്‍ 16) കോഹ്ലിയുടെ കടന്നാക്രമണത്തെ അതിജീവിച്ചു.

വെടിക്കെട്ടുകള്‍ക്ക്‌ പേരുകേട്ട ഓപ്പണര്‍ ക്രിസ്‌ ഗെയ്‌ല്‌ (13) മടങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ്‌ പരുങ്ങുമെന്നു തോന്നി. മായങ്ക്‌ അഗര്‍വാളും (20 പന്തില്‍ 29) കത്തിയാളിയെങ്കിലും എരിഞ്ഞടങ്ങി.

പിന്നെ കോഹ്ലി ഷോയുടെ ആരംഭം. എബി ഡിവില്ലിയേഴ്സുമൊത്ത്‌ 49 റണ്‍സിന്റെ മിന്നല്‍ സഖ്യം. അതില്‍ 24 റണ്‍സും കോഹ്ലിയുടെ വക. 12 ഓവറിന്റെ അവസാന പന്തില്‍ എബിഡി (15ാ‍മടങ്ങി. മോയ്‌ സസ്‌ ഹെന്റ്‌റിക്സ്‌ നായകന്‌ കൂട്ടായെത്തി.
ഒരുവശത്ത്നോക്കിനില്‍ക്കേണ്ട കാര്യമേ ഹെന്റ്‌റിക്സിനുണ്ടായുള്ളു. നാലാം വിക്കറ്റില്‍ പിറന്ന 65 റണ്‍സില്‍ 58 കോഹ്ലി സ്വന്തം പേരില്‍ എഴുതി. അവസാന അഞ്ച്‌ ഓവറില്‍ ചലഞ്ചേഴ്സിന്‌ 45 റണ്‍സ്‌ എന്ന ലക്ഷ്യം. സണ്‍റൈസേഴ്സിനും സാധ്യതകളുടെ തുറന്നവാതില്‍. എന്നാല്‍ അമിത്‌ മിശ്രയുടെ ഓവറില്‍ തുടര്‍ച്ചയായ സിക്സറുകള്‍ തൊടുത്ത കോഹ്ലി 21 റണ്‍സ്‌ വാരി. അടുത്ത രണ്ട്‌ ഓവറില്‍ അഞ്ച്‌ ബൗണ്ടറികള്‍ ആ ബാറ്റില്‍ നിന്നു മൂളിപ്പറന്നു.

ഒടുവില്‍ ഇശാന്ത്‌ ശര്‍മയെ സ്ക്വയര്‍ ഡ്രൈവ്‌ ചെയ്തു കോഹ്ലി വിജയ റണ്‍സും കുറിച്ചു. തിസാര പെരേരയും കാമറൂണ്‍ വൈറ്റും ഇശാന്തും ഓരോ വിക്കറ്റ്‌ വീതം വീഴ്‌ത്തി. നേരത്തെ, കാമറൂണ്‍ വൈറ്റ്‌ (52), പെരേര (40) എന്നിവരുടെ ബലത്തിലാണ്‌ സണ്‍റൈസേഴ്സ്‌ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്‌.

വൈറ്റ്‌ മൂന്നു തവണ പന്ത്‌ ഗ്യാലറി കാണിച്ചു; മൂന്നു തവണ അതിര്‍ത്തിയും കടത്തി. പെരേര നാലു സിക്സറുകളും ഒരു ഫോറും പോക്കറ്റിലാക്കി. ചലഞ്ചേഴ്സിനു വേണ്ടി ആര്‍.പി. സിങ്‌ മൂന്ന്‌ ഇരകളെ കണ്ടെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.