Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലാന്റിന്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 10:42 pm IST
in Cricket

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ്‌ പോരാട്ടത്തില്‍ ന്യൂസിലാന്റിന്‌ വിജയം. 55 റണ്‍സിനാണ്‌ ന്യൂസിലാന്റ്‌ സന്ദര്‍ശകരെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ന്യൂസിലാന്റ്‌ 20 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ 19.3 ഓവറില്‍ 137 റണ്‍സിന്‌ ഓള്‍ ഔട്ടായി. ഇതോടെ മൂന്ന്‌ മത്സരങ്ങളുടെ പരമ്പര 1-1ന്‌ സമനിലയിലായി. മൂന്നാമത്തെ മത്സരം 15ന്‌ വെല്ലിംഗ്ടണില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്‌ വിജയിച്ചിരുന്നു.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനയക്കപ്പെട്ട ന്യൂസിലാന്റിന്‌ മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹമിഷ്‌ റൂതര്‍ഫോര്‍ഡും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ 75 റണ്‍സാണ്‌ ഇരുവരും അടിച്ചുകൂട്ടിയത്‌. 27 പന്തുകളില്‍ നിന്ന്‌ ഒരു ബൗണ്ടറിയും മൂന്ന്‌ സിക്സറുമടക്കം 40 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ റൈറ്റ്‌ ബട്ട്ലറുടെ കൈകളിലെത്തിച്ചാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ ഗുപ്റ്റിലും മടങ്ങി. 31 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 47 റണ്‍സെടുത്ത ഗുപ്റ്റിലിനെ ട്രെഡ്‌വെല്‍ ഹെയ്‌ല്‌സിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ നായകനും വിക്കറ്റ്‌ കീപ്പറുമായ ബ്രണ്ടന്‍ മക്കല്ലം ഉജ്ജ്വല ഫോമിലായിരുന്നു. വെറും 38 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറിയും അഞ്ച്‌ സിക്സറുമടക്കം 74 റണ്‍സെടുത്ത മക്കല്ലം അവസാന ഓവറിലെ അഞ്ചാം പന്തിലാണ്‌ പുറത്തായത്‌. ഡെന്‍ബാഷിന്റെ പന്തില്‍ ലംബിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മക്കല്ലം മടങ്ങിയത്‌. എന്നാല്‍ ടെയ്‌ലര്‍ (4), മണ്‍റോ (7), എല്ലിയറ്റ്‌ (4) എന്നിവര്‍ പെട്ടെന്ന്‌ മടങ്ങി. ഇംഗ്ലണ്ടിന്‌ വേണ്ടി ഡെന്‍ബാഷ്‌ 38 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.

193 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ ഒമ്പത്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഹെയ്‌ല്‌സിനെയും (5), ലൂക്ക്‌ റൈറ്റിനെയും (0) നഷ്ടമായി. പിന്നീസ്‌ സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ ബെയര്‍സ്റ്റോവിനെയും 43-ല്‍ ലംബിനെയും 47-ല്‍ മോര്‍ഗനെയും നഷ്ടമായതോടെ ഇംഗ്ലണ്ട്‌ 47ന്‌ അഞ്ച്‌ എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. പിന്നീട്‌ സ്കോര്‍ 62-ല്‍ എത്തിയപ്പോള്‍ സമിത്‌ പട്ടേലിനെ (6)യും ഇംഗ്ലണ്ടിന്‌ നഷ്ടമായി. സ്കോര്‍ 80-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട്‌ ബോര്‍ഡിനെയും (1) നഷ്ടമായി. പിന്നീട്‌ ബട്ട്ലറും ട്രെഡ്‌വെല്ലും ചേര്‍ന്ന്‌ ഇംഗ്ലണ്ടിനെ മുന്നോട്ട്‌ നീക്കിയെങ്കിലും സ്കോര്‍ 115-ല്‍ എത്തിയപ്പോള്‍ 54 റണ്‍സെടുത്ത ബട്ട്ലറും മടങ്ങി. ഫ്രാങ്ക്ലിന്റെ പന്തില്‍ ടെയ്‌ലര്‍ക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഇംഗ്ലണ്ട്‌ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍ ബട്ട്ലര്‍ മടങ്ങിയത്‌. ട്രെഡ്‌വെല്‍ 22 റണ്‍സെടുത്തും ഡെന്‍ബാഷ്‌ റണ്ണൊന്നുമെടുക്കാതെയും പുറത്തായതോടെ ഇംഗ്ലണ്ട്‌ ഇന്നിംഗ്സ്‌ 137-ല്‍ അവസാനിച്ചു. ന്യൂസിലാന്റിന്‌ വേണ്ടി ഫ്രാങ്ക്ലിന്‍ 3.3 ഓവറില്‍ 15 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.